പെന്തക്കോസ്ത് പ്രസ്ഥാനം വ്യഭിചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.നേതൃത്വസ്ഥാനത്തും വ്യഭിചാരികൾ. ഇവർക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന ആത്മീയ നേതൃത്വവും മൗനം അവലംമ്പിക്കുന്നു. ഒന്നുകിൽ ഭീഷണി. അല്ലങ്കിൽ സാമ്പത്തീക നേട്ടം. അസ്സംബ്ലീസ് ഓഫ് ഗോഡ് പന്തളം പ്രസ്ബിറ്റർ വാബുവിനെതിരെ മുൻപും അനേകം പരാതികൾ രേഖാമൂലം, വിശുദ്ധി പ്രസംഗത്തിൽ മാത്രമുള്ള, വ്യഭിചാരികളെ ചുറ്റും നിർത്തി സാമ്രാജ്യം സ്ഥാപിച്ചു, താൻ പ്രസംഗിക്കുന്നതിന്റെ ഒരു അംശം ഒരിക്കൽ പോലും ജീവിതത്തിൽ പാലിക്കാത്ത അന്നത്തെ സൂപ്രണ്ട് ആയിരുന്ന ടി.ജെ.സാമുവേലിന് കൈമാറിയെങ്കിലും പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചു. ഇപ്പോൾ ഈ ‘ വാബു’ തന്റെ സ്വന്തം സെന്ററിലെ മറ്റൊരു ദൈവദാസന്റെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവും, തന്റെ മകൾ ആകാൻ പ്രായമുള്ള ഒരു സഹോദരിയെ വാടകയ്ക്ക് വീടും ആ വീടിന്റെ കിടക്കമുറിക്ക് AC യും വെച്ചുകൊടുത്തു പെണ്ണിന് പേടികിട്ടാതിരിക്കാൻ കൂടെ കിടക്കുന്നു. ഇതു നിമിത്തം ആ കുടുംബം തകർന്നു. ശുശ്രൂഷകന്റെ ശുശ്രൂഷയ്ക്ക് അപമാനം ആയതുകൊണ്ട് അദ്ദേഹം ശുശ്രൂഷയിൽ നിന്നും സ്വയം വിരമിച്ചു.
(പന്തളം പ്രസ്ബിറ്ററും വിവാദ നായികയും )
ഇയാൾ പന്തളം പ്രസ്ബിറ്റർ ആകും മുൻപേയുള്ള ചരിത്രം അറിയണമെങ്കിൽ അമേരിക്കയിൽ ചിക്കാഗോയിൽ വരെയൊന്നു പോകണം. പരാമർത്ഥിയും നിഷ്കളങ്കനും പുഴുക്കനെല്ലിന് വായ് പിളർക്കാത്ത ഈ വാബു പണ്ടേ മറ്റുള്ളവരുടെ ഭാര്യമാരോട് വീക്ക്നസ് ഉള്ള ആളാണ്. ചിക്കാഗോയിൽ ഉള്ള ഒരു മലയാളി കൂട്ട് സഹോദരന്റെ ഭാര്യയെയും ഈ പന്തളം പ്രസ്ബിറ്ററേയും ആ സ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയുടെ പാർക്കിംഗ് ലോട്ടിൽ ഇയാളുടെ കാറിൽ നിന്നും ഉടുതുണിയില്ലാതെ ആ സ്ത്രീയുടെ ഭർത്താവ് പൊക്കി. ( Mr. ജോർജ്ജ് കുട്ടിയെ ഓർമ്മയുണ്ടോ വാബുവേ ? ) നല്ല ആരോഗ്യമുള്ള ആ മനുഷ്യൻ ഇയാളെ കാറിൽ നിന്നും വലിച്ചിറക്കി പൊതിരെ തല്ലി. ഈ സംഭവത്തിന് ചില മാസങ്ങൾക്ക് ശേഷം ചിക്കാഗോ ഇന്റർനാഷണൻ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഗോഡ് സഭയിൽ, ചിക്കാഗോ പെന്തക്കോസ്തൽ കൂട്ടായ്മയുടെ ഒരു മാസയോഗത്തിൽ പ്രാർത്ഥിച്ചു പാട്ടു പാടി സങ്കീർത്തനം വായിക്കാൻ അന്നത്തെ ആ മീറ്റിങ്ങിന്റെ അധ്യക്ഷൻ പാസ്റ്റർ. കുഞ്ഞപ്പൻ സിവി വാബുവിനെ മുൻപിലേക്ക് ക്ഷണിക്കുകയും വാബു സങ്കീർത്തനം വായനതുടങ്ങും മുൻപ് ഈ Mr. ജോർജ്ജ് കുട്ടി ഒരു ടേപ്പ് റിക്കോർഡർ തൂക്കിപ്പിടിച്ചു സ്റ്റേജിലേക്ക് വരികയും ‘ വാബു’ സങ്കീർത്തനം വായിക്കും മുൻപ് ഈ സങ്കീർത്തനം എല്ലാവരും ഒന്നു കേൾക്കണം എന്നുപറഞ്ഞു ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു. ( അധ്യക്ഷൻ പാസ്റ്റർ.കുഞ്ഞപ്പൻ സി വി യേശുവിന്റെ നാമത്തിൽ അവിടെ ഇരിക്കു ജോർജ്ജ്കുട്ടി എന്ന് ശാസിക്കുകയും ചെയ്തു, പക്ഷേ ആ ശാസന ഏറ്റില്ല ) അതിൽ ഉണ്ടായിരുന്നത് ജോർജ്ജ് കുട്ടിയുടെ ഭാര്യയും വാബുവും തമ്മിലുള്ള അശ്ളീല സംഭാഷണങ്ങൾ ആയിരുന്നു. Mr.ജോർജ്ജ്കുട്ടി നാളുകളായി ഇവരുടെ ഫോൺ സംഭാഷണം ചോർത്തുന്നത് ഇവർ രണ്ടുപേരും അറിഞ്ഞിരുന്നില്ല.( അങ്ങനെയാണ് ജോലി ഉണ്ട് എന്നുപറഞ്ഞു വീട്ടില് നിന്നും ഇറങ്ങണം, നമുക്ക് ആശുപത്രിയുടെ പാർക്കിംഗ് ലോട്ടിൽ ഒന്നിക്കാം, ജോലി കഴിഞ്ഞു തിരിച്ചുപോകും പോലെ പോകുകയും ചെയ്യാം എന്ന മെസ്സേജ് Mr. ജോർജ്ജ് കുട്ടിക്ക് കിട്ടുകയും ഇവർക്ക് മുൻപേ Mr.ജോർജ്ജ് കുട്ടിയും അതേ പാർക്കിങ്ങ്ലോട്ടിൽ ചെല്ലുകയും കാർ മാറ്റിപാർക്ക് ചെയ്ത് ഇവർക്കായി കാത്തിരുന്നു. സ്ത്രീ അവരുടെ കാറിൽ നിന്നും ഇറങ്ങി വാബുവിന്റെ കാറിന്റെ പുറകിൽ കയറുകയും ഒപ്പം വാബുവും ഡ്രൈവിങ് സീറ്റിൽനിന്നും ഇറങ്ങി പുറകിൽ കയറുന്നതും അല്പം സമയം കഴിഞ്ഞു ഇവരുടെ ലീലാവിലാസങ്ങൾ കാണുകയും കൈയ്യോടെ പിടിക്കപ്പെടുകയും ചെയ്തത്. ) അന്നു ആ സഭയിൽ കൂട്ട കലഹം നടന്നു. മാസയോഗം അലസിപ്പിരിഞ്ഞു. ആരോ പോലീസിനെ വിളിച്ചു. 7 വണ്ടി പോലീസ് ആണ് ആ സഭയിൽ അന്നുവന്നു ചാടിയത്. അങ്ങനെ ആ സഭ രണ്ട് തുണ്ടം ആയി. പിന്നീട് വാബു സ്കൂൾ ബസ് ഡ്രൈവറായി ചില വർഷങ്ങൾ ജോലിയെടുത്തു. ശേഷമാണ് കേരളത്തിലേക്ക് വന്നു പണം എറിഞ്ഞു എജിയുടെ പന്തളം പ്രസ്ബിറ്റർ ആകുന്നത്.
പന്തളം പ്രസ്ബിറ്റർക്ക് തീരക്കുള്ളപ്പോൾ ഈ സഹോദരിക്ക് കൂട്ടുകിടക്കാൻ പോകുന്നത് എജിയിലെ എക്സ്ക്യൂട്ടീവ് അംഗമായ മറ്റൊരു കലാകാരണാണ്. വ്യഭിചാരമാണ് ഇദ്ദേഹത്തിന്റെ മുഖ്യകല. അത് മറ്റാരും അല്ല. എ.ജിയിലെ പ്രശസ്ത വ്യഭിചാരിയും ഗുണ്ടാ തലവനുമായ MA ഫിലിപ്പ് ആണ്. എജിയുടെ പുനലൂർ ഓഫിസിൽ ഇദ്ദേഹത്തെപ്പറ്റി കിട്ടിയിട്ടുള്ളത്ര പരാതി ലോകത്ത് ഒരു മനുഷ്യർക്കും എതിരെ ഉണ്ടായിട്ടില്ല. പീഢിപ്പിക്കപ്പെട്ട സഹോദരി ഉൾപ്പടെ പരാതി കൊടുത്തിട്ടും ടി.ജെ.സാമുവേൽ ഉൾപ്പടെ മാറി മാറി വന്ന എജിയുടെ നേതൃത്വത്തിന് തെളിവ് ഡിജിറ്റൽ റെക്കോർഡ് ആയി വേണം പോലും…..
MA ഫിലിപ്പ് ബെഥേൽ ബൈബിൾ കോളേജി പഠിക്കുന്നകാലത്തു ഏറ്റവും കൂടുതൽ കത്തുകൾ വന്നിട്ടുള്ളത് ഇതിയാനായിരുന്നു. അതിൽ 98% ത്തോളം സഹോദരിമാരുടെ ലൗവ് ലെറ്ററുകളും. അവിടുത്തെ പഠനം കഴിഞ്ഞു ഷാർജാ സഭയുടെ സപ്പോർട്ട് വാങ്ങി ചെങ്ങന്നൂർ സെക്ഷനിലെ വല്ലനയിൽ ‘വേല’ വെപ്പ് തുടങ്ങി. പക്ഷേ ഒരിക്കൽ പോലും അവിടെ ആരോടും സുവിശേഷം അറിയിച്ചിട്ടില്ല. ശേഷം അവിടെനിന്നും കോമല്ലൂരിലേക്ക് പോയി. കുവൈറ്റിൽ ജോലിയുള്ള ഡാനിയേലച്ചായൻ എന്നു വിളിക്കുന്ന സഹോദരന്റെ വസ്തുവിലാണ് സഭാഹോൾ പണിതിരിക്കുന്നതും. ആ ഡാനിയേൽ അച്ചായന്റെ ഭാര്യയെ മുറിക്കുള്ളിൽ കെട്ടിപ്പിടിച്ചു നിൽക്കുന്നത് അവരുടെ മകൻ കാണുന്നു. ( അതുകൊണ്ടുതന്നെ ഇന്നും ആ പയ്യൻ മുഴു മദ്യപാനിയായി നടക്കുന്നു.) ആ സഭയിലെ മറ്റൊരു സ്ത്രീയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും മാസയോഗസമയത്ത് കൂക്കിങ്ങിൽ ഏർപ്പെട്ടിരുന്ന സഹോദരിമാരുടെ കുണ്ടിക്ക് പിടിക്കുകയും ചെയ്തതിനാൽ ആ സഭയിൽ പ്രശ്നം ഉണ്ടായി അവിടെ നിന്നും ഓടിച്ചു വിടുന്നു.
അവിടെ നിന്നും ഉംബർനാട്ട് എത്തിയ ഇയാൾ വീട്ടു വേലക്കാരിയുമായി രാത്രിയിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വന്തം ഭാര്യ കാണുന്നു. ആ സഭയിൽ തന്നെയുള്ള മറ്റൊരു സ്ത്രീയിൽ ഇയാൾക്ക് ഒരു മകനും ഉണ്ട്. ഇയാളുടെ ഭാര്യയിൽ ഉണ്ടായ മകന്റെയും വിശ്വാസിയിൽ ഉണ്ടായ മകന്റെയും ഫോട്ടോ ഇപ്പോൾ നാട്ടിൽ വ്യാപകമായി പരക്കുന്നുണ്ട്. അവിടെ നിന്നും കരുനാഗപ്പള്ളി സെക്ഷനിലെ കോഴിക്കോട് എന്ന സ്ഥലത്തു എത്തിയ ഇതിയാൻ അവിടയും സ്ത്രീ വിഷയം ഉണ്ടാക്കുന്നു. തുടർന്ന് മണർകാട്ടേക്ക് കെട്ടിയെടുക്കുന്നു. കൊറത്തിയാട് എജി സഭയിലെ ( മസ്കറ്റ്കാർ ) ഒരു വിശ്വാസി മക്കളുടെ പഠനത്തിനായി വീട് എടുത്തു താമസിക്കുന്നു. അവരുമായി വഴിവിട്ട ബന്ധം ഉണ്ടാക്കുകയും ആ സഭയിലെ സെക്രട്ടറി അത് നേരിട്ടുകാണുകയും ഉടൻ തന്നെ സഭ വിട്ടു പോകണമെന്നുആവശ്യപ്പെടുകയും ചെയ്തതുകൊണ്ട് 85 ലക്ഷം രൂപയ്ക്ക് പണിത ഹോളിൽ 6 മാസം പോലും നിൽക്കാൻ കഴിയാതെ പെറുക്കി കെട്ടി ഓടേണ്ടിവന്നത്. നേതാക്കന്മാരുടെ ഒത്താശയോടെ അവിടെനിന്നും പോയി കുടിയേറിയത് എറണാകുളത്ത്. ഇവിടെ ഇരിക്കുമ്പോൾ ആണ് ഒരു സഹോദരന്റെ ഭാര്യയുടെ നിതംബത്തിൽ കയറി പിടിക്കുകയും ( അന്നത്തെ ആ പിടുത്തതിന്റെ പെരുപ്പ് ഇന്നുവരെ മാറിയിട്ടില്ല ) അതു നിമിത്തം BSF കമാൻഡർ ഉൾപ്പടെ 20 കുടുംബങ്ങൾ സഭ വിട്ടുപോകുകയും കാലാവധി പൂർത്തിയാക്കാതെ ആ സഭയിൽ നിന്നും ഈ വ്യഭിചാരിക്ക് ഓടേണ്ടിവന്നതും ആരും മറന്നിട്ടില്ല. ( എന്റെ കൈയ്യിൽ ലൈസൻസ് ഉള്ള തോക്ക് ഉണ്ട്. നിന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ഒന്നു പൊട്ടിക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല. ഞാൻ അത് ചെയ്താൽ പിന്നെ അതിന്റെ കാരണം നാട്ടുകാർ അറിയും. അതുകൊണ്ട് മാത്രം ഒതുങ്ങുന്നു എന്ന് ഇയാളുടെ മുഖത്ത് നോക്കി പറഞ്ഞ സംഭവം ഇവിടെയാണ് ) പിന്നെ ഫോർട്ട് കൊച്ചി. അവിടെയാണ് മരിച്ചുപോയ ഒരു ദൈവദാസന്റെ ഭാര്യയ്ക്ക് വീടുവെച്ചുകൊടുക്കാം എന്നുപറഞ്ഞു കൊണ്ടുനടന്നതും അവരെ ഇവന്റെ ശാരീരിക ആവശ്യത്തിന് ഉപയോഗിച്ചതും തെളിവോടെ പിടിക്കുകയും എന്നിട്ടും ഒരു ഉളിപ്പും ഇല്ലാതെ അടുത്ത ദിവസം സഭായോഗം നടത്തുകയും ചെയ്തത്. എന്തായാലും സങ്കീർത്തനം വായിക്കാൻ എഴുന്നേറ്റ ഫിലിപ്പിന്റെ ചെവിയിൽ ചെന്നു ” സങ്കീർത്തനം വായിച്ചു പ്രബോധിപ്പിക്കുമ്പോൾ കൂട്ടത്തിൽ അടുത്ത ആഴ്ച്ചമുതൽ ഞാൻ ഈ സഭയിൽ കാണില്ല എന്നുകൂടി ചേർത്തു പറഞ്ഞില്ലെങ്കിൽ ഇന്നലെ നടന്ന സംഭവം സഭയിൽ എഴുന്നേറ്റുനിന്ന് പറയും എന്ന് പറഞ്ഞതിനാൽ” ആ സഭായോഗത്തോടെ തന്നെ അവിടുത്തെ കലാപരിപാടി അവസാനിപ്പിച്ചു.
അവിടെ നിന്നുമാണ് കോതമംഗലത്ത് എത്തുന്നത്. കോതമംഗലത്തെ പാസ്റ്ററുടെ ഭാര്യയുടെ മരണത്തിൽ MA ഫിലിപ്പിനു മുഖ്യ പങ്കുണ്ട്. (ഈ വിഷയത്തിൽ സാബു എന്തുകൊണ്ട് മൗനമായിരുന്നു ? ) കോതമംഗലത്തുവെച്ചു മറ്റൊരു പെൺകുട്ടിയോട് നഗ്ന പിച്ചർ ചോദിച്ചു പ്രശ്നം ആയി. ഇയാൾ ഇരുന്നിട്ടുള്ള ഏതു സഭയിലാണ് പെൺ വിഷയം ഇല്ലാത്തത് ? പക്ഷേ നേതൃത്വത്തിന് ഇയാൾ വ്യഭിചരിക്കുന്ന വീഡിയോ ലൈവ് ആയി വേണംപോലും. അത് എന്തിനാണ് എന്ന് ഇപ്പോഴും ലേഖകന് അജ്ഞതയായി തുടരുന്നു. ഇനിയും MA ഫിലിപ്പിന്റെ വ്യഭിചാരത്തിന്റെ സ്റ്റൈൽ കണ്ടു പഠിച്ചു നേതൃത്വനിരയിലെ കണവന്മാർക്ക് പ്രാവർത്തികം ആക്കാനാണോ എന്നും സംശയം ഇല്ലാതില്ല.
എന്തായാലും ഈ രണ്ടു വ്യഭിചാരികൾക്കെതിരെയുള്ള പരാതി ഓൺലൈൻ ക്യാമ്പെയ്ൻ ശക്തമായി നടക്കുന്നു. അനേകർ പരാതികൾ രേഖപ്പെടുത്തിക്കഴിഞ്ഞു. MA ഫിലിപ്പിനെ നേതൃത്വം സസ്പെന്റ് ചെയ്താൽ തലവെട്ടും, കൈവെട്ടും എന്നൊക്കെ ഭീക്ഷണികൾ മുഴക്കുന്നുണ്ട്. എന്നാൽ അതിലും വഴങ്ങുന്നില്ല എന്നു കണ്ടപ്പോൾ ആത്മഹത്യാ ഭീഷണിമുഴക്കിയാണ് ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. എന്തായാലും പണ്ട് ടി എസ് ബാലൻ പറഞ്ഞതുപോലെ ” സൂപ്രണ്ട് പി എസ് ഫിലിപ്പിന് മറ്റു ദോഷങ്ങൾ ഒന്നും ഇല്ലങ്കിലും പുള്ളിക്ക് വാഴപ്പിണ്ടി നട്ടെല്ലാണ് ” വാഴപ്പിണ്ടി ആയതുകൊണ്ട് വളഞ്ഞു വ്യഭിചാരിയുടെ പാദം കഴുകി തുടച്ചു സ്വയം വിശുദ്ധൻ ആകും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട്, സെക്രട്ടറി എന്നിവരോടും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളോടും ഉള്ള അപേക്ഷ… ഈ വ്യഭിചാരികളെ നേതൃത്വസ്ഥാനത്തുനിന്നും മാറ്റി സഭയ്ക്ക് ഒരു ശുദ്ധീകരണം വരുത്തുക. ഇനിയും തെളിവുകൾ ഇത്രയും പോരെങ്കിൽ ചിലരുടെ ലൈവ് വീഡിയോ പുറത്തുവിടാം. അങ്ങനെ ആയാൽ ഇവന്മാരെ താങ്ങിനടക്കുന്ന നേതൃത്വം തലയിൽ തുണിയിട്ടു നടക്കേണ്ടിവരും. ഈ വിഷയം എക്സിക്യൂട്ടീവിന് വിടുന്നു. ഉചിതമായ നടപടി എടുത്തു ദൈവ സഭയുടെ മൂല്യവും വചനത്തിൽ ഉള്ള വിശുദ്ധിയും വേർപാടും കാത്തുസൂക്ഷിക്കുക.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.