ഐപിസി കൗൺസിൽ അംഗമായ വിജു മണക്കാല എന്ന എട്ടുകാലി മമ്മൂഞ്ഞ്

ഐപിസി കൗൺസിൽ അംഗമായ വിജു മണക്കാല  എന്ന എട്ടുകാലി മമ്മൂഞ്ഞ്
June 19 09:59 2019 Print This Article

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ  പ്രശസ്തമായ  ഒരു കഥാ  പാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. സ്വഭാവത്തിന്റെ പ്രത്യേകത കൊണ്ടാണ് ഈ കഥാപാത്രം പ്രശസ്തമായത്‌. നാട്ടില്‍ എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ്‌ മമ്മൂഞ്ഞിന് വേണം. മമ്മൂഞ്ഞ് പറയും ” അത് ഞമ്മളാണ്”. പാറുക്കുട്ടി ഗര്‍ഭിണി ആണെന്ന് പറഞ്ഞപ്പോളും  മമ്മൂഞ്ഞ് പറഞ്ഞു ” “അത് ഞമ്മളാണ്”. പാറുക്കുട്ടി മനക്കലെ ആന ആയിരുന്നു.
കഥ ഇങ്ങനെ;…
എവിടെയെങ്കിലും ഒരു സ്ത്രീക്ക് ഗര്‍ഭമായി കണ്ടാല്‍ അതു ഞമ്മളാണ് എന്ന് എട്ടുകാലി മമ്മൂഞ്ഞ് അന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്നതിനൊന്നും മേല്‍പടിയാന് ധൈര്യമില്ലായിരുന്നു. പ്രസിദ്ധ കള്ളന്മാരായ ആനവാരി രാമന്‍നായര്‍, പൊന്‍കുരിശുതോമാ എന്നിവരുടെ ഒരനുഭാവിയായിരുന്നു എട്ടുകാലി മമ്മൂഞ്ഞ്. എന്നിരുന്നാലും അവരുടെ ഇടയില്‍ വലിയ സീറെറാന്നും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്. പോക്കറ്റടിക്കാരനായിരുന്ന മണ്ടന്‍ മൂത്തപാ, മൂച്ചീട്ടുകളിക്കാരാനായിരുന്ന ഒറ്റക്കണ്ണന്‍ പോക്കര് എന്നിവരും എട്ടുകാലി മമ്മൂഞ്ഞിനെ വലിയ കാര്യമൊന്നുമാക്കിയിരുന്നില്ല. കുറെക്കാലം മുമ്പ് സാമാന്യം ഭേദപ്പെട്ട ഒരു എട്ടുകാലിയായിരുന്നുവെന്നേ മമ്മൂഞ്ഞിനെ കണ്ടാല്‍ തോന്നു. തല വളരെ ചെറുതും പൊക്കം വളരെ കുറവുമാണ് മൂപ്പര്‍ക്ക്. ആകെക്കൂടി മമ്മൂഞ്ഞിന് അഭിമാനിക്കുവാനുള്ളത് മീശയാണ്. അത് രണ്ടു വശത്തും ഓരോ മുഴം നീളത്തില്‍ മൂപ്പരങ്ങനെ വളര്‍ത്തിവിട്ടിരിക്കയാണ്. വഴിയെ പോകുമ്പോള്‍ സ്ത്രീകളുടെ ദേഹത്ത് എട്ടുകാലി മമ്മൂഞ്ഞ് മീശ മുട്ടിക്കുമെന്നൊരു പരാതിയുമുണ്ട്. എട്ടുകാലി മമ്മൂഞ്ഞിനെപ്പററി വേറൊന്നുള്ളത് അദ്ദേഹം പുരുഷനല്ലെന്നുള്ളതാണ്. സ്ത്രീയുമല്ല. നപുംസകം. ഈ രഹസ്യം സ്ഥലത്തെ സ്ത്രീകള്‍ക്കെല്ലാം അറിയാവുന്നതാണ്. ഇതെങ്ങനെയാണ് അവരറിഞ്ഞിട്ടുള്ളതെന്ന് ആര്‍ക്കും ഒരെത്തുംപിടിയുമില്ല……..”

ഇതിൽ നിന്നും ഒട്ടും വ്യത്യസ്തനല്ല വിജു മണക്കാല എന്ന വിജു തങ്കച്ചൻ എട്ടുകാലി മമ്മൂഞ്ഞ്. ഇയാൾ നിലവിൽ ഐപിസി എന്ന പെന്തക്കോസ്ത് സഭയുടെ കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ആണ്… ഇവന്റെ ആത്മീകം താഴെ വീഡിയോയിൽ കാണാം.

ഇവൻ വിവാഹിതനായതിനു ശേഷം ഇവന്റെ സഭയിൽ മുൻപ് ഇരുന്ന ഒരു പാസ്റ്ററുടെ മകൾക്ക് ബാംഗ്ലൂരിൽ ഫാം ഡിയ്ക്ക് അഡ്മിഷൻ വാങ്ങിക്കൊടുത്തും പിന്നെ ഭർത്താവായി ചമഞ്ഞു റെന്റിന് റൂം എടുത്തുകൊടുത്തും ഐ ഫോൺ കേരളത്തിൽ സാധാരണക്കാരുടെ കൈകളിൽ എത്താതിരുന്ന കാലത്ത് ഗൾഫിൽ നിന്നും ഐ ഫോൺ വാങ്ങികൊടുത്തും മുന്തിയ ഇനം അണ്ടർ ഗാർമെൻറ്സ് വാങ്ങിക്കൊടുത്തും ഇവൻ അവളെ കൊണ്ടുനടന്നു ഭോഗിച്ചു. പിന്നെ പിന്നെ ഒന്നിച്ചായി താമസം. അവസാനം വെറും സെക്സ് ടോയി മാത്രമായിട്ടാണ് ഇവൻ അവളെ കാണുന്നത് എന്ന് പെണ്ണിന് ബോധ്യമായപ്പോൾ പ്രശ്നങ്ങൾ തുടങ്ങി. അങ്ങനെ പെണ്ണിന്റെ അപ്പനും സഭയും നാട്ടുകാരും കാര്യം അറിഞ്ഞപ്പോൾ ഈ എട്ടുകാലി മമ്മൂഞ്ഞ് പെണ്ണിന്റെ അപ്പനായ പാസ്റ്റർക്ക് 10 ലക്ഷം രൂപാ കൊടുത്ത് ഒതുക്കി. എന്നാൽ ചില ആഴ്ചകൾ കഴിഞ്ഞപ്പോൾ ഇവന്റെ പുന്നാര അമ്മയും ഭാര്യയും ആ പെണ്ണിന്റെ വീട്ടിൽ ചെന്ന് അപ്പനെ തെറിവിളിച്ചു ആ 10 ലക്ഷം തിരികെ വാങ്ങി. ഇപ്പോൾ ആ ചണ്ടി മറ്റൊരുത്തന്റെ ഭാര്യയായി അമേരിക്കയിൽ കഴിയുന്നു.

വിക്ടോറിയാ സീക്രട്ട് പാന്റ്റീസും, ബ്രായും, ഐ ഫോണും വാങ്ങിക്കൊടുത്താണ് പെൺകുട്ടികളെ ഇവൻ വളയ്‌ക്കുന്നത്. മദ്യവും മദിരാശിയും,രതി ശാലകളും ഇവന്റെ വീക്ക്നസ് ആണ് എന്ന് സകല നാട്ടുകാർക്കും അറിയാം. അതിനുവേണ്ടി ഓരോ ആഴ്ചയിലും ബാംഗ്ലൂരിലേക്ക് ഒരു പോക്കും ഉണ്ട്.
കുറ്റം പറയരുതല്ലോ. സുവിശേഷത്തെക്കുറിച്ചു തീഷ്ണതയും എരിവും വാഞ്ചയും ഉള്ളവനാണ് ഈ മമ്മൂഞ്ഞ്.
ആ സംഭവം ഇങ്ങനെ;….
അടൂർ ഉള്ള ഒരു പെണ്ണിനേയും കൊണ്ട് ബാംഗ്ലൂർ കൂട്ടുകാരന്റെ അപ്പാർട്ട് മെന്റിൽ വ്യഭിചരിക്കാൻ പോയ കഥ, വ്യഭിചാരം കഴിഞ്ഞപ്പോൾ രാത്രിയിൽ നഗ്‌നയായി കൂടെകിടക്കുന്ന പെണ്ണിനോട് സുവിശേഷം പറയാൻ ഒരു ഉൾവിളി. ഉടൻ തന്നെ അവളോട് സുവിശേഷം പറഞ്ഞു. എഴുന്നേറ്റ് അടി കൊടുത്തു തുണിയും വാരിച്ചുറ്റി അവൾ സ്ഥലം വിട്ടു.

എറണാകുളത്തെ ഇവന്റെ വില്ലയിൽ മറ്റു മൂന്ന് കൂട്ടുകാരും ചേർന്നു രാത്രികളിൽ സീരിയൽ സുന്ദരികളെ കൊണ്ടുവരും. മദ്യപാനവും വ്യഭിചാരവു അവിടേയും പൊടിപൂരം. എന്തായാലും ഇതൊക്കെക്കൊണ്ട് പെന്തക്കോസ്ത് സഭയായ ഐപിസിയുടെ കൗൺസിൽ അംഗം ആകാനുള്ള യോഗ്യത നേടിയ മഹാനാണ് ഇവൻ.

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം സഹോദരന്മാരിൽ നിന്നും 378 വോട്ടിന് ഏഴാമനായി കൗൺസിൽ അംഗമായി.

കഴിഞ്ഞ ദിവസം ഏതോ ഒരു സലൂൺ ഷോപ്പ് ഉദ്ഘാടനത്തിന് നിലവിളക്ക് കത്തിച്ചതുമായി ഒരു ഫോട്ടോ ഷെയർ ചെയ്തതിന് അവന്റെ ഫോൺ നമ്പറിൽ ഉള്ള വാട്സാപ്പിൽ നിന്നും ഈയുള്ളവന് അയച്ച അവന്റെ തന്നെ വോയിസ് ആണ് ഈ വീഡിയോ ആയി താഴെ ഉള്ളത്.

മൊത്തം കേൾക്കണം ക്ലൈമാക്സ് സ്വന്തം സഭയിലെ ഒരു വിശ്വാസി സഹോദരനെ വിളിച്ച ഭാഷ. ഇവനെപ്പോലുള്ള നികൃഷ്ടന്മാർ, ഇരുകാലി മൃഗങ്ങൾ ആണ് ഇന്ന് ഐ പി സി യുടെ നേതൃത്വത്തിൽ സഭാ ഭരണം നടത്തുന്നത്. ഈ ആഭാസനെ കൗൺസിൽ നിന്നും പുറത്താക്കാനുള്ള ആർജ്ജവം നേതാക്കൾ കാട്ടുമോ ? സ്ത്രീകൾ നടത്തുന്ന സ്പായിൽ ( ഫുൾ ബോഡി മസാജ് പാർലർ) ബാംഗ്ലൂർ ആയിരുന്ന കാലം. അങ്ങനെയൊരു മസാജ് പാർലറിൽ അവിടുത്തെ (ഒരു മാമി ) പ്രായമുള്ള സ്ത്രീയെ ഉപദ്രവിക്കുകയും അത് പ്രശ്നമാകുകയും, പോലീസ് കേസ് ആവുകയും ചെയ്തു. അവർ ഇവന്റെ ഭാര്യയുടേയും കൊച്ചന്റേയും ഫോട്ടോ മോർഫ് ചെയ്ത് വീഡിയോ ഇറക്കിയത്‌ നാട്ടുകാർ മറന്നു കാണില്ല. പിന്നെ അടൂരിൽ നിന്നും പാർട്ടിക്കാരെ കൊണ്ടുപോയി ആ പോലീസ് കേസ് ഒതുക്കി തീർത്തു. പോലീസ് ക്രിമിനൽ കേസുകൾ ഓരോന്ന് ഓരോന്ന് എപ്പിസോഡ് ആയി പടയാളികൾ വരും.


(പടയാളിയിൽ വരുന്ന വാർത്തകൾക്ക് പടയാളി മാത്രമായിരിക്കും ഉത്തരവാദി)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.