ടി പി തോമസിന്റെ രണ്ടാം ലൈംഗീക പീഡന യാത്ര!

ടി പി തോമസിന്റെ രണ്ടാം ലൈംഗീക പീഡന യാത്ര!
January 30 02:18 2021 Print This Article

പുഴുത്തു അളിഞ്ഞ വായിലൂടെ തെറി വിളിക്കുന്ന ഇപ്പോൾ ബാംഗളൂരിൽ ഉള്ള ജോയിക്കുട്ടി അളിയൻ ഒരു  വിശ്വാസിയുടെ കാലു പിടിച്ച് 2007 സമ്മർ കാലത്ത് TP തോമസിനു വിദേശ യാത്ര ഒരുക്കി. അങ്ങനെയാണ് ഇയാളുടെ രണ്ടാം പീഡന യാത്ര. വർഷങ്ങളായി കറന്നു ഊറ്റിക്കൊണ്ടിരുന്ന അമേരിക്കയിലെ ഫിലഡൽഫിയ പട്ടണത്തിലെ ഒരു അച്ചായന്റെ അടുത്തെത്തി.അദ്ദേഹത്തിന്റെ അടുത്ത് ഭക്തി കാട്ടി അതു വഴി കിട്ടിയ കോൺടാക്റ്റ് നന്നായി ഉപയോഗിച്ചു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി, ഫിലഡൽഫിയ എന്നീ സ്ഥലങ്ങളിൽ നിരങ്ങി നല്ല ലക്ഷക്കണക്കിന് ഒപ്പിച്ചെടുത്തു. കട്ടപ്പന എജി സഭ ഒന്നുമില്ലാതെ തന്നെ ഇറക്കി വിട്ടു എന്നായിരുന്നു നിലവിളി. അന്ന് ആ പട്ടണങ്ങളിൽ താമസിച്ച വീടുകളിലെ കുട്ടികൾ അവരുടെ കഥകൾ മീ- ടൂ മീഡിയയിലൂടെ പബ്ലിഷ് ചെയ്യും എന്നു കരുതുന്നു. പടയാളി ന്യൂസിന് ആർക്കും ഇൻഫർമേഷൻ നൽകാം. അങ്ങനെ നൽകുന്നവരുടെയു മറ്റുള്ളവരുടെയും ഡീറ്റയിൽസ് എല്ലാക്കാലവും രഹസ്യമായി തന്നെ സൂക്ഷിക്കുന്നതാണ്. അത് പടയാളി ന്യൂസ്‌ തരുന്ന ഉറപ്പ്. തോമസിന്റെ ഒന്നാം ലൈംഗീക പീഢന യാത്ര 1990 കാലഘട്ടത്തിൽ ആയിരുന്നു. ആ യാത്രയിലെ സംഭവങ്ങൾക്കായി വെയ്റ്റ് ചെയ്യുന്നു.

ഈ കുള്ളൻ പീഡനക്കാരൻ വടക്കേ ഇന്ത്യൻ ഭാരം മൊത്തം തലയിലേറ്റി ഇൻഡോർ സിറ്റിയിൽ പോയിട്ട് അവിടെനിന്നും AG വർക്ക് വിട്ടിട്ട് ആരും അറിയാതെ രായ്ക്ക് രാമാനം ഇടുക്കിയിലേക്ക് മുങ്ങി. ഇതിന്റെ കാരണവും ഇൻഡോർ എന്ന സ്ഥലത്തുണ്ടായിരുന്ന വ്യക്തികൾ പലരും പടയാളിയോട് തുറന്നു പറഞ്ഞുകഴിഞ്ഞു. ( അടുത്തതിൽ അത് വായിക്കാം )

രണ്ടാം പീഢന യാത്രയുടെ വിവരങ്ങളിലേക്ക് വരാം. ഫിലഡൽഫിയ എന്ന സ്ഥലത്തെ അച്ചായന്റെ അടുത്ത് അതി – വിശുദ്ധി കാട്ടി ഫ്ലോറിഡയിലുള്ള ചില കോൺടാക്റ്റ് ഒപ്പിച്ചെടുത്തു. അവരെ വിളിച്ചു കരഞ്ഞ് അങ്ങോട്ട് തിരിച്ചു. അവിടെ എത്തി ഫിലഡൽഫിയ അച്ചയാന്റെ പരിചയത്തിലുള്ള ഒരു വീട്ടിൽ കയറിക്കൂടി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതി വിശുദ്ധന്റെ ഉള്ളിലെ ഒതുങ്ങിയിരുന്ന ജഡം വെളിയിൽ ചാടി. ആടിന്റെ തോലിൽ ഒളിച്ചിരുന്ന ചെന്നായ വെളിയിൽ ചാടി. തക്കം നോക്കി അവരുടെ മോളെ കടന്ന് പിടിച്ചു. കുട്ടി അൽപം പ്രായപൂർത്തി ആയിരുന്നതിനാൽ, ഈ ചെന്നായെ തളളി മാറ്റി രക്ഷപെട്ടു. എന്നിട്ട് ഉടൻ തന്നെ കുട്ടി മാതാപിതാക്കളെ ഈ വ്യഭിചാരിയുടെ ഗുണം അറിയിച്ചു. അവർ അപ്പോൾ തന്നെ ഈ ചെന്നായ് വ്യഭിചാരി വീട്ടിൽ നിന്നും ഇറക്കി വിട്ടു. മറ്റൊരു വിശ്വാസിയെ ഫോൺ ചെയ്ത് ഒരു വിധത്തിൽ ഫിലാഡൽഫിയ അച്ചായന്റെ അടുത്തെത്തി. അച്ചായൻ നോക്കി ഇരിക്കുകയായിരുന്നു. കയറി പിടിച്ച കുട്ടിയുടെ മാതാപിതാക്കൾ അച്ചായനെ വിവരം ഫോൺ വഴി അറിയിച്ചിരുന്നു. കയറിച്ചെന്നപ്പോഴെ അച്ചായൻ കാര്യം തിരക്കി. ഗദ്ഗദത്തോടെ, ഈ ചെന്നായി പറഞ്ഞു, അയ്യോ അച്ചായാ ഞാൻ അങ്ങനെ ചെയ്യുമോ?
അത് അ കുട്ടി എന്നെയാണ് കയറിപ്പിടിച്ചത്‌, ഞാൻ ഒരു വിധം രക്ഷപെട്ടു അച്ചായന്റെ അടുക്കൽ വന്നു. എങ്ങനെ ഉണ്ട് ഈ ചെന്നായുടെ ബുദ്ധിയും നാക്കും. ഇയാളുടെ സത്യം അറിഞ്ഞവരെ ഇയാൾ തേജോവധം ചെയ്യും. കുള്ളൻ ആയത് കൊണ്ടാണോ അതോ കുട്ടികൾ പേടിച്ച് ആരോടും പറയില്ല എന്ന് കരുതി ആണോയെന്നറിയില്ല, ഇയാൽ കുട്ടികളെയാണ് സാധാരണ ടാർഗറ്റ് ചെയ്യുന്നത്. ഇയാളെ താമസിപ്പിച്ചിട്ടുള്ള വീട്ടിലെ മാതാപിതാക്കൾ കുട്ടികളോട് വിവരങ്ങൾ തിരക്കാൻ നോക്കുക.അപ്പോൾ അറിയാം നിങ്ങളുടെ കുട്ടിയെ ഈ വ്യഭിചാരി ലൈംഗീകമായി പീഢിപ്പിച്ചിട്ടുണ്ടോ എന്ന്.

കട്ടപ്പനയിൽ ഈ വ്യഭിചാരി ഡിവോഴ്സ് കഴിഞ്ഞ ഒരു ഫാമിലിയിൽ നിത്യ സന്ദർശനം തുടങ്ങിയപ്പോൾ, ആ സഹോദരി ഇയാളെ വീട്ടിൽ കയറുന്നതിൽ നിന്നും വിലക്കി. ഇയാളുടെ ഉദ്ദേശ്യം വെളിപ്പെടുത്തിയിരുന്നതിനാൽ, ആ സഹോദരി തന്റെ കുട്ടികളുമായി വേറോരു സഭയിൽ പോയി. ഉടൻ വന്നു കുള്ളൻ വിശുദ്ധന്റെ കരണൽ കാണിക്കൽ. സഭയിലെ വിശ്വാസികളിൽ ചിലരോട് പറഞ്ഞു “അവരുടെ സ്വഭാവം മോശമായതിനാൽ, ഇനി സഭയിൽ വരേണ്ട എന്നു ഞാൻ പറഞ്ഞു” അത് കൊണ്ടാണ് വേറേ സഭയിൽ പോയത്. ഇതാണ് വിശുദ്ധന്റെ വക്രബുദ്ധിശക്തി. ഇയാളുടെ സ്വഭാവം മനസ്സിലാക്കിയ വ്യത്തികളെ ഇയാൾ വ്യക്തിഹത്യ ചെയ്യും.
( അടുത്ത ലക്കത്തിൽ മൂന്നാം പീഢനം )

ഇയാളുടെ മക്കൾ ഇപ്പോൾ പറയുന്നത് ‘പടയാളിക്ക് എതിരെ കേസ് കൊടുക്കും’. പക്ഷേ ഈ ചെന്നായ്ക്ക് അത് വേണ്ടത്രെ ? ദൈവം പടയാളിയെ കത്തിക്കുമത്രെ, കേസിന് പോകേണ്ട. എന്നാണ് വ്യഭിചാരി പീഡകന്റെ പറച്ചിൽ. ഈ ചെന്നായിയുടെ പൊന്നു മക്കളേ, അ ചെന്നായയെ നിർബന്ധിച്ചാൽ പോലും കേസ് കൊടുക്കില്ല. കാരണം അത് അയാൾക്ക് തന്നെ വിനയാകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.