ഒറീസയിൽ ഏതോ കോടതിയിൽ ടൈപ്പിസ്റ്റ് ആയിരുന്ന പി. പിയുടെ കൂടെ ജോലി ചെയ്തിരുന്ന സ്ത്രീയോടു കാട്ടിയ കാമകേളികളും ഒളിച്ചോട്ടവും ഒരു കുടുംബം തകർത്തതും ഒന്നും ആർക്കും അറിയില്ല എന്നു കരുതിയെങ്കിൽ പി പി ക്കു തെറ്റി. അങ്ങനെ ജോലി കഴിഞ്ഞു റിട്ടയർമെന്റ് ആയപ്പോൾ ബൈബിളും എടുത്തു കക്ഷത്തിൽ വെച്ചു സ്വയം പാട്ടർ ആയ വ്യക്തിയാണ് ഈ പി പി. മാമ. കോടതിയിലെ വെറും ടൈപ്പിസ്റ്റ് ആയിരുന്ന പി പി ജഡ്ജിയുടെ നേരെ താഴത്തെയാളാണെന്നും ( ശരിയാണ്, ജഡ്ജിയുടെ ചേംബറിന്റെ നേരെ താഴെയാണ് ഇയാൾ ഇരുന്ന് ടൈപ്പ് ചെയ്തിരുന്നത് ) പി.പിയാണ് വിധി എഴുതുന്നതെന്നും ( അതും തെറ്റല്ല. കാരണം ജഡ്ജി പേന കൊണ്ട് എഴുതുന്ന വിധി ടൈപ്പ് ചെയ്തെടുക്കുന്നത് ഇയാളായിരുന്നു) ഐപിസി കേരളാ സ്റ്റേറ്റിലെ തുരപ്പൻ എലികളെ( പെരുംചാഴി ) പറഞ്ഞു ഭലിപ്പിച്ചു കേരളാ സ്റ്റേറ്റിന്റെ കേസ് നടത്തൽ ചുമതലയും ഏറ്റെടുത്തു. ഭാര്യ സുഖമില്ലാതെ കട്ടിലിൽ കിടക്കുന്നതിനാൽ പി പിയുടെ കാര്യങ്ങൾ എല്ലാം സാധിച്ചുകൊടുക്കുന്നതും ഷീജാ മണി ആയതിനാൽ പി.പി ക്ക് അങ്ങനെ കൈ ഒഴിയാൻ പറ്റില്ലല്ലോ. പത്താം ക്ലാസ്സ് കഴിഞ്ഞ ഉടൻ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി കുറച്ചുനാൾ അവന്റെ കൂടെ പൊറുത്തു ഗർഭിണിയായ ഷീജ അവനാൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ തിരിച്ചുവന്ന് നാട്ടിൽ നിൽക്കാൻ സാധിക്കാതെ വയനാട്ടിൽ ചായക്കട നടത്തിയിരുന്ന അപ്പന്റെ കൂടെ കൊണ്ടുപോയി. അവിടെ കൂപ്പ് (തടി ) പണിക്കുവന്ന തിരുവനന്തപുരം കാരൻ മണിയന്റെ കൂടെ കൂടി. കുറച്ചുനാൾ അവന്റെ ഭാര്യയായി താമസിച്ചു. രണ്ടു പെൺകുട്ടികൾക്ക് ജന്മം നല്കി. ( ഒളിച്ചോടിയ വകയിൽ ഒരു പെൺകുട്ടി. മണിയനിൽ നിന്നും രണ്ടു പെൺകുട്ടികൾ, അങ്ങനെ മൊത്തം മൂന്ന് ) വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു ആ മൂന്ന് കുഞ്ഞുങ്ങളേയും ഷീജാമണിയേയും പരിപാലിച്ചു. അങ്ങനെ ഷീജ പ്രവചനവുമായി കുവൈറ്റിൽ ഒന്നുപോയി നല്ല ആഹാരം കഴിച്ചു ശരീരത്തു കൊഴുപ്പു കൂടിയപ്പോൾ മണിയനെ അത്രക്ക് പോരാ, അങ്ങനെ മണിയനെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. മൂന്നു പെൺമക്കളെയും ഓർഫനേജിൽ കൊണ്ട് ആക്കി. പിന്നെ റാന്നിയിലെ ഒരു തുണിക്കട നടത്തിയിരുന്ന ഷാജിയുടെ കൂടെ പൊറുക്കുന്നു. ഷീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി അവന്റെ ആദ്യ ഭാര്യയെ ( ജോമോൾ ) ലീഗലായി വിവാഹ മോചനം നടത്താതെ ആ സഹോദരിയേയും ഇവന്റെ കുഞ്ഞിനേയും ഉപേക്ഷിച്ചു. ആ സഹോദരി ഇവന്റെ കുഞ്ഞുമായി ഇപ്പോൾ ജെയ്പ്പൂർ ( രാജസ്ഥാൻ ) ജോലിചെയ്തു ജീവിക്കുന്നു. അങ്ങനെ തോന്നുമ്പോൾ തോന്നുമ്പോൾ ഭർത്താക്കന്മാരെ ( ഇപ്പോൾ മൂന്ന് ആയി. ഇപ്പോൾ ഉള്ളവനും ഭർത്താവല്ല, താമസിയാതെ ശമര്യക്കാരി ആകും ) മാറി മാറി നടക്കുന്ന ഈ വ്യഭിചാരിക്കെതിരെ ഐപിസി പത്തനംതിട്ട സെന്റർ പാസ്റ്റേഴ്സ് പ്രക്ഷോപം തുടങ്ങിയതിനാൽ പേരിനു വേണ്ടി ഷീജാ മണിയെ പി പിയുടെ സഭയിൽ നിന്നും മുടക്കി. രണ്ടാഴ്ച്ച കഴിഞ്ഞു വീണ്ടും തിരിച്ചെടുത്തു പി പി മാർഗ്ഗ ദീപം തെളിയിച്ചു. മൂന്ന് ഭർത്താക്കന്മാരുടെ കൂടെ പൊറുത്തവൾ വ്യഭിചാരി ( വേശ്യ ) ആണന്നു പറഞ്ഞാൽ ചെവി കേഴ്‌വിക്കുറവുകൊണ്ടോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഇയാൾക്ക് മനസിലാവില്ല. മറിച്ചു പി പി ക്ക് വെള്ള പേപ്പറിൽ എഴുതി കൊടുക്കണം പോലും…. കാരണം വീട്ടിൽ ഒറ്റക്ക് ഇരിക്കുന്ന പി പിയുടെ ബോറഡി മാറ്റുന്നത് ഷീജയുടെ സാമിപ്യമാ. അപ്പോൾ പി പി മാമന് ഷീജയെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റുമോ ?
ചില ആഴച്ചകൾക്കു മുമ്പ് ഒരു വിവാഹത്തിന് അല്പം സംസാരിക്കാൻ സമയം കിട്ടിയപ്പോൾ അവിടെയും മുട്ടം ബെന്നിയെ പ്രാകുവാൻ ആയിരുന്നു പി പി സമയം കൂടുതലും ഉപയോഗിച്ചത്. ഈ വ്യഭിചാരിയുടെ അപ്പത്തിന്റെ പങ്കു പറ്റുന്ന പി പി മാമൻ ഒരു പാട്ടർ ആയിരിക്കാൻ യോഗ്യനല്ല. എന്നിട്ടും ഇയാളെ സെന്ററിന്റെ വൈസ് പ്രസിഡന്റായി സഹിക്കുന്നവരെ സമ്മതിക്കണം. ഇപ്പോഴും ഈ വ്യഭിചാരിയെ വിളിച്ചു മീറ്റിങ്ങു നടത്തുന്നവരുടെ ഉദ്ദേശശുദ്ധി എന്താണന്നു ജനം മനസിലാക്കണം.അവർ ഇവളുമായി പങ്കുപറ്റുള്ളവർ തന്നെ!!
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.