അങ്ങനെ ഷീജാ മണിയും Dr ആയി.

അങ്ങനെ ഷീജാ മണിയും Dr ആയി.
September 19 21:15 2021 Print This Article

വെറും Dr അല്ല. റൈറ്റ് റെവ ഡോ.

ഏതു തെരുവുപട്ടിക്കും വെറുതെകിട്ടുന്ന സാധനമാണ് ഈ ‘ഡോ ‘ എന്ന് ബഹുമാനപ്പെട്ട ടി. എസ്. ബാലൻസാർ പണ്ടേ തെളിയിച്ചതാണ്. ദേ ഇപ്പോൾ 10-) ക്‌ളാസ്സിൽ പഠിക്കുമ്പോൾ ഒരുത്തന്റെ കൂടെ ഒളിച്ചോടി ഗർഭിണി ആയപ്പോൾ അവൻ നൈസായി തേച്ചുവിട്ടു. സ്വന്തം വീട്ടിൽ തിരിച്ചെത്തിയ മകളെയും കൂട്ടി അപ്പൻ നിലമ്പൂരിലേക്ക് പോയി. അവിടെ ഒരു ചായക്കട ഇട്ടു ജീവിതം കരപിടിപ്പിക്കാൻ നോക്കി. അപ്പോൾ ദേ അടുത്തത്, അവിടെ തടിപ്പണിക്ക് എത്തിയ മണിയൻ എന്നുപേരുള്ള ചെറുപ്പക്കാരൻ ഈ ഷീജയുടെ അപ്പന്റെ ചായക്കടയിലെ പറ്റുകാരൻ ആകുന്നു. അങ്ങനെ സ്ഥിരം കസ്റ്റമർ ആയ മണിയനെ രജിസ്റ്റർ വിവാഹം കഴിക്കുന്നു.അങ്ങനെ ഷീജ ഷീജാ മണി ആയി.  ഒപ്പം പഴയ ഒളിച്ചോട്ടത്തിൽ ഉള്ള പെൺകുട്ടിയും. പിന്നീട് വീണ്ടും രണ്ടു പെൺ കുട്ടികൾ കൂടെ മണിക്ക് ഷീജയിൽ ജനിക്കുന്നു. അതിനിടയ്ക്ക് ഷീജ പ്രവചനം എന്ന കല അഭ്യസിക്കുന്നു. വിദേശ രാജ്യങ്ങളിൽ ഊരുചുറ്റുന്നു. ഊരു ചുറ്റി മടങ്ങിവന്നപ്പോൾ മണിയൻ അത്ര പോരാ, മണിയനെ ചവിട്ടി പുറത്ത് ഇറക്കി റാന്നിയിൽ തുണിക്കട നടത്തിയ ഒരുത്തനെ കൂടെ ചേർക്കുന്നു. ( അവൻ അവന്റെ ഭാര്യയുടെ ആദ്യ പ്രസവത്തിന് വീട്ടിൽ പോയ തക്കം നോക്കി ഷീജ പ്രവചിക്കാൻ പോയതാണ്. പിന്നീട് അവനുമായി ഒന്നിച്ചു ജീവിതം തുടങ്ങി ) ഈ സമയത്താണ് പടയാളിയുടെ ശ്രദ്ധയിൽ ഈ വിഷയം വന്നത്. അന്വേഷണത്തിൽ വ്യഭിചാരിയായ ഈ സ്ത്രീയെ പ്രവചന കലാ സ്റ്റേജ് ഷോയ്ക്ക് ചില വിദേശ സഭകളിലെ പാച്ചർമാർ ഇവളുടെ പിന്നാലെ ഡേറ്റിന് വേണ്ടി ക്യൂ നിൽക്കുന്നു എന്നറിയുന്നത്. പടയാളിയുടെ ശക്തമായ ഇടപെടൽ മൂലം ഇവളുടെ പിന്നാലെയുള്ള വിദേശ സഭകളുടെ ക്യൂ തകർന്നു. ഇതിന്റെ വാശിക്ക് ഓടിനടന്നു കേസ് കൊടുത്തു. അവസാനം വനിതാ കമ്മീഷൻ ഹിയറിങ്ങിന് വിളിച്ചു. തെളിവുകൾ നിരത്തി കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ കമ്മീഷൻ ചെയർ പേഴ്സ്ൺ ഇവൾക്ക് ശക്തമായ ഭാഷയിൽ താക്കീത് നൽകി ( ഇത്രയും നീച പ്രവർത്തി ചെയ്ത നിനക്ക് എന്ത് യോഗ്യതയാടി ബൈബിളും പിടിച്ചു മറ്റുള്ളവരെ ഉപദേശിക്കാൻ, ഇനി മേലിൽ ഇങ്ങനെയുള്ള കേസുകളുമായി വന്നാൽ ആദ്യം നിന്നെ പിടിച്ചു അകത്തിടാനുള്ള വകുപ്പ് ഞങ്ങൾ ഉണ്ടാക്കും. ) എന്നു പറഞ്ഞു കേസ് ഡിസ്മിസ്‌ ചെയ്തു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്പാസ്റ്റർ വിൽ‌സൺ ജോസഫിന്റെ സെന്റർ ആയ പത്തനംതിട്ട സെന്ററിലെ വൈസ് പ്രസിഡന്റിന്റെ വെപ്പാട്ടി ആയിരുന്നു ഈ ഷീജ. പിന്നീട് സെന്ററിലുള്ള പാസ്റ്റർമാർ ഒന്നടങ്കം ഇടപെട്ടതുമൂലം സെന്ററിൽ നിന്നും പുറത്താക്കി.

പിന്നീട് കുറച്ചുകാലത്തേക്ക് ഷീജയെപ്പറ്റി ഒരു അറിവും ഇല്ലായിരുന്നു. പിന്നീട് സ്വന്തമായി പത്തനംതിട്ടയിൽ ഒരു പ്രസ്ഥാനം തല്ലിക്കൂട്ടി അതിന്റെ പാസ്റ്റർ ആയി മുന്നോട്ടുപോയി. ദേ ഇപ്പോൾ ഈ ഷീജ റൈറ്റ്- റെവ – ഡോ – ഷീജ തങ്കച്ചൻ ആയി വെളിപ്പെട്ടിരിക്കുന്നു. ഇവളെയൊക്കെ ഈ വാൽ ചേർത്തു വിളിക്കുന്നവനെ വേണം ആദ്യം മുള്ളുമുരിക്ക് വെട്ടി തല്ലാൻ. പിന്നെ ഡോക്‌ടറേറ്റ്‌ കിട്ടാൻ ഷീജയെക്കാൾ യോഗ്യത മറ്റാർക്കും ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല. മൂന്നു ഭർത്താക്കന്മാരെ മാറി മാറി ഉപയോഗിച്ചു. രണ്ടു ഭർത്താക്കന്മാരിൽ നിന്നും മൂന്ന് കുട്ടികൾ. ഒപ്പം പത്തനംതിട്ടയിലെ പി പി മാത്യുവിന്റെ വെപ്പാട്ടി പദവിയും. അപ്പോൾ എന്തായാലും ഒരു ‘ ഒന്നര ഡോ ‘ എങ്കിലും കൊടുത്തേ മതിയാവു.
ഈ സ്ത്രീയെ വീണ്ടും വീണ്ടും മീറ്റിങ്ങിനു വിളിക്കുന്ന ‘ പൊട്ടറ്റോ’ കളുടെ അസുഖം എന്താണന്നു പടയാളി പറയാതെ വായനക്കാർക്ക് മനസിലാകുമല്ലോ…ല്ലേ ?
പഴയ ന്യൂസ്‌ ലിങ്ക് താഴെ …..

വ്യഭിചാരി ഷീജാ (തങ്കച്ചൻ ) മണിയുടെ അപ്പത്തിന്റെ പങ്കുപറ്റുന്ന പി പി മാമ

കള്ളപ്രവാചകി ഷീജാ മണിക്ക് മാനം ഉണ്ടോ ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.