പാസ്റ്റർ. ബിനു വാഴമുട്ടം വീണ്ടും താരമാവുന്നു.

പാസ്റ്റർ. ബിനു വാഴമുട്ടം വീണ്ടും താരമാവുന്നു.
June 12 05:17 2020 Print This Article

കുളനട: തേച്ചിട്ടുപോയ കാമുകിക്കിട്ട് മുട്ടന്‍ പണി, പുതിയ കാമുകനായ പാസ്റ്ററുമായുള്ള ലീലാ വിലാസങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്‌. ഭര്‍ത്താവ് വിദേശത്തുള്ള നഴ്‌സായ യുവതി ഏറെക്കാലത്തെ പ്രണയത്തിന് ശേഷം തേച്ചിട്ടു പോയപ്പോള്‍ മധുര പ്രതികാരത്തിന് ഇറങ്ങിയ യുവാവ് അഴിക്കുള്ളിലായി. തന്നെ തഴഞ്ഞ് പുതിയ കാമുകനായ പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ കൂടെ പോയതിന്റെ പ്രതികാരമായി ഇരുവരും ചേര്‍ന്നുള്ള ലീലാ വിലാസങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് കുളനട ഞെട്ടൂര്‍ കാഞ്ഞിരമണ്ണില്‍ സിനു രാജ(28) നെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇഡി ബിജു അറസ്റ്റ് ചെയ്തത്.ഇങ്ങനെയാണ് കേരളത്തിലെ സകല മാധ്യമങ്ങളിലും ന്യൂസ്‌ വന്നത്.
എന്നാൽ വാസ്തവം എന്താണ് ?

ചില മാസങ്ങൾക്ക് മുൻപ് ഏലോഹിം വർഷിപ്പ് സെന്റർ എന്ന ‘ചവ’ യുടെ സ്വയപ്രഖ്യാപിത പ്ലാസ്റ്റർ (പുൺകുട്ടികളെ കണ്ടാൽ വേഗം തമ്മിൽ ഒട്ടും) ബിനു വാഴമുട്ടം പാതിരാത്രിയിൽ ജിഷയുടെ വീട്ടിലെ വേലക്കാരിയ്ക്ക് നെഞ്ചു വേദന ഉണ്ടായി എന്നും അത് പ്രാർത്ഥിച്ചു മാറ്റാൻ പാസ്റ്ററെ വിളിച്ചു എന്നുമാണ് ജിഷയുടെ അമ്മയുടെ തിരക്കഥ.

എന്നാൽ അന്നു രാത്രി തന്റെ’ചവ’ യിലെ കൂട്ടപ്പാട്ടുകാരിയായ ജിഷയുമായി ഒന്നിച്ചു അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യങ്ങൾ ഒന്നും തിരിച്ചറിയാത്ത കുഞ്ഞിനെ മാറ്റിക്കിടത്തി മുട്ടിന്മേൽ ഇരുന്നു ധ്യാനിക്കാനും തന്റെ വിശ്വാസിയായ ജിഷയ്ക്ക് പാസ്റ്റർ മറഞ്ഞിരിക്കുന്ന മർമ്മങ്ങളെ വെളിപ്പെടുത്തി ആഴത്തിലേക്ക് ഇറക്കി മുത്തുകൾ വാരി കൊടുക്കാനുമാണ് ജിഷയുടെ വീട്ടിൽ എത്തിയത്. ( ഇടയ്ക്കിടയ്ക്ക് തിരുവല്ലായിലെ ഇന്റർനാഷണൽ ടുറിസ്റ്റ് ഹോമിലെ മുറിയിൽ ഒന്നിച്ചുകൂടി പാസ്റ്റർ ബിനു ജിഷയ്ക്ക് മറഞ്ഞിരിക്കുന്ന വയലിലെ നിധി വെളിപ്പെടുത്തി കൊടുക്കാറുണ്ടത്രെ ) പക്ഷേ നാട്ടുകാർ കൂടി പാതിരാത്രിയിൽ രഹസ്യമായി ജിഷയ്ക്ക് മർമ്മങ്ങളെ വെളിപ്പെടുത്തി ഏകാത്മാവിൽ ഒരു ശരീരമാകാൻ വന്ന പ്ലാസ്റ്റർ. ബിനു വാഴമുട്ടത്തിന്റെ ഇന്നോവ ക്രിസ്റ്റയുടെ നാലു ടയറിന്റേയും കാറ്റ് കുത്തിവിട്ടു. അവസാനം രാത്രി ഒരു മണിയോടുകൂടി പന്തളം പോലീസ് സ്റ്റേഷനിൽ നിന്നും രണ്ടു ജീപ്പ് പോലീസ് എത്തിയാണ് രാത്രി വേറിട്ടു പ്രാർത്ഥിക്കാൻപോയ പാസ്റ്ററിനെ രക്ഷിച്ചു പുറത്തു കടത്തി കാറുമായി വെളിയിൽ കാത്തുനിന്ന സഹോദരിയുടേയും അളിയന്റെയും അടുക്കൽ എത്തിക്കുന്നു. ഈ സംഭവം വീഡിയോ ദൃശ്യമായും ഫോട്ടോകളായും പകർത്തി പുറത്തു വിട്ടിരുന്നു. അത് പടയാളിയുടെ കൈവശവും എത്തി. അത് ചെയ്തത് സിനു രാജൻ ആണ് എന്ന് ജിഷയുടെ അമ്മ ഷീജാ രാജൻ പടിപ്പുരയ്ക്കൽ പടയാളിയോടുപറഞ്ഞതുമാണ്. നിങ്ങൾക്ക് സിനു രാജനെ അറിയാമോ ? അവൻ ഒരു മാനസീക രോഗിയാണ്. ഞങ്ങൾ ഓർത്തഡോക്സ്കാർ ആണ്, അവൻ എന്റെ മകൾ ജിഷയുടെ പുറകെനടക്കുകയാണ്. ബിനു പാസ്റ്ററിന്റെ അടുക്കൽ പ്രാർത്ഥനയ്ക്ക് പോകുന്നത് അവന് തീരെ സുഖിക്കുന്നില്ല. എന്നുപറഞ്ഞ വോയിസ് ക്ലിപ്പും പടയാളിയുടെ കൈവശം ഉണ്ട്.

രാത്രി 12:00 നു ജിഷയുടെ മുറിയിൽ നിൽക്കുന്ന ബിനു 

ഈ സംഭവം തെളിവോടെ പടയാളി പുറത്തുവിട്ടു. ആദ്യം ബിനു വാഴമുട്ടത്തിന്റെ വിശ്വസ്ത ഡ്രൈവർ ആയിരുന്ന രഞ്ജിത്ത് ആണ് ഇത് പടയാളിക്ക് തന്നത് എന്ന് കരുതി പാസ്റ്റർ. ബിനു വാഴമുട്ടത്തിന്റെ മറ്റൊരു കീപ്പിന്റെ മകളെക്കൊണ്ട് രഞ്ജിത്തിനെതിരെ കേസ് കൊടുപ്പിച്ചു. ഇപ്പോഴും ആ കേസ് നിലവിൽ ഉണ്ട്. അതിനു ശേഷം ഈ വ്യഭിചാരി കുളനട ജിഷയെക്കൊണ്ട് സിനു രാജനെതിരെയും എസ്പിക്ക് പരാതികൊടുപ്പിച്ചു. അതിൽ 2018 ൽ ജിഷയെ പല സ്ഥലങ്ങളിലും കൊണ്ടു നടന്നു സിനു പീഡിപ്പിച്ചു എന്നാണ് കേസ്. പല സ്ഥലങ്ങളിലും കൊണ്ടുനടന്നു പീഡിപ്പിച്ചത് ഒരു ദിവസം ആയിരുന്നോ ? സ്വന്ത ഇഷ്ടപ്രകാരം രണ്ടുപേരും മാവേലിക്കര, കായംകുളം, കോട്ടയം, എന്നീ പല സ്ഥലങ്ങളിലും ഹോട്ടലുകളിൽ മാറി മാറി നടന്നു അവനോടൊപ്പം സുഖിച്ചിട്ട് മറ്റൊരു തൊലി വെളുത്തവനെ കിട്ടിയപ്പോൾ അവനുവേണ്ടി മുൻപ് നടന്നത് പീഢനം ആക്കി മാറ്റിയ സ്ത്രീ മനസിനെ നമിക്കുന്നു. 2018 ഇങ്ങനെയൊരു പീഢനം നടന്നെങ്കിൽ 2020 ജൂൺ വരെ കാത്തിരിക്കണമായിരുന്നോ ? അപ്പോൾ അതൊന്നും അല്ല പ്രശ്നം. സിനുവിനോട് ദൈവം ചോദിയ്ക്കും എന്ന് ജിഷയുടെ അമ്മ പറഞ്ഞത് അപ്പോൾ ഇതായിരുന്നോ ? ജൂൺ അവസാനം ഒരു വിടുതൽ ഉണ്ടാകും എന്ന് വ്യഭിചാരി ബിനു വാഴമുട്ടം തന്റെ ‘ചവ’ യിൽ പറഞ്ഞത് ഈ രണ്ടു കേസിന്റെ കാര്യം ആയിരുന്നു അല്ലേ ? യുവതിയും ഭര്‍ത്താവും ഗള്‍ഫിലായിരുന്നു. നഴ്‌സായ യുവതി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ വന്നു എന്നാണ് ന്യൂസ്‌ കണ്ടത്. ഭർത്താവിനെ ഉപേക്ഷിച്ചു പോന്നതാണ് എന്ന് ഒരു മാധ്യമങ്ങളിലും വാർത്ത കണ്ടില്ല.

സ്വന്ത കാര്യസാധ്യത്തിനുവേണ്ടി ഏതു വ്യക്തികളേയും പെണ്ണുകേസിൽപ്പെടുത്തി ഒതുക്കുന്നത്‌ ഈ വ്യഭിചാരിയുടെ തന്ത്രങ്ങളിൽ ഒന്നുമാത്രം. ഈ വ്യഭിചാരിയുടെ ആവശ്യപ്രകാരമാണ് കുളനടയിലുള്ള ജിഷ പത്തനംതിട്ട എസ്പിക്ക് പരാതി കൊടുത്തത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനുവിന്റെ അറസ്റ്റ് നടപടി.

മറുനാടൻ ന്യൂസ്

Posted by Anu Mathew on Thursday, June 11, 2020

അന്തസുള്ള മാതാ പിതാക്കൾ അവരുടെ പെണ്മക്കളെ ഇവന്റെ ‘ചവ’യിലേക്ക് അയക്കരുത്. ഈ വ്യഭിചാരിയുടെ ‘ചവ’ യിലുള്ള പെൺകുട്ടികളെ സുബോധം ഉള്ള ഒരു ആൺകുട്ടികളും വിവാഹവും കഴിക്കരുത്. വിവാഹം കഴിച്ചവർ നിങ്ങളുടെ ഭാര്യമാരെയും മക്കളേയും കൂട്ടി മറ്റെവിടെയെങ്കിലും പോയി രക്ഷപ്പെടൂ. അല്ലായെങ്കിൽ നിങ്ങൾ ഭാര്യയും മക്കളും ഇല്ലാത്തവർ ആകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.