ഓസ്‌ട്രേലിയയിലെ മെൽബണിലെ ക്രാൻബേൺ വെസ്റ്റിൽ കത്തിക്കരിഞ്ഞ കാറിൽ മലയാളി സഹോദരി ജാസ്മിനും രണ്ടു കൊച്ചു കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നിൽ ദുരൂഹത. ജാസ്മിന് 30 വയസിനു മേൽ പ്രായമുണ്ട്. അവരുടെ രണ്ടു മക്കളുമാണ് മരിച്ചതെന്ന് വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പേരുകൾ പുറത്തു വിട്ടിട്ടില്ല. ജാസ്മിനും അവരുടെ രണ്ട് കുഞ്ഞുങ്ങളുമാണ് മരിച്ചതെന്നാണ് മെൽബൺ മലയാളികൾ നൽകുന്ന സൂചന. ലൈഫ് സ്പ്രിങ് പെന്തക്കോസ്തു സഭാംഗമാണ് മരിച്ച ജാസ്മിൻ.
മരണ കാരണം വ്യക്തമല്ല. ലൈഫ് സ്പ്രിങ് പെന്തക്കോസ്തു സഭാംഗമാണ് ഇവർ. വെസ്റ്റേൺ പോർട്ട് ഹൈവേയിൽ കഴിഞ്ഞ രാത്രി 8 മണിക്ക് മുമ്പ് ഒരു കാറിന് തീപിടിച്ചെന്ന റിപ്പോർട്ടുകളോട് എമർജൻസി സർവീസുകൾ പ്രതികരിച്ചു. ഹൈവേക്ക് സമീപമുള്ള ഒരു ഫാം ഗേറ്റിന് മുന്നിലാണ് കത്തിയ വാഹനവും വാഹനത്തിനുള്ളിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും പൊലീസ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചനകൾ. എന്നാൽ കൊലപാതകത്തിനും സാധ്യതയുണ്ട്. ഒഴിഞ്ഞ സ്ഥലത്തു പാർക്ക് ചെയ്തിരുന്ന കാർ എങ്ങനെ അപകടത്തിൽപ്പെടും ?കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എങ്കിലും ഭർത്താവിനു വേറെ സ്ത്രീയുമായി രഹസ്യ ബന്ധം ഉണ്ടന്നു വ്യക്തമായാൽ ഏതു സ്ത്രീയും പതറിപ്പോകും, കാരണം അവർ ബലഹീന പത്രമാണന്നു ബൈബിൾ പറയുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.