കോട്ടയം: പാക്കിൽ സ്ഥിതി ചെയ്യുന്ന ബൈബിൾ കോളേജ് പ്രിൻസിപ്പിലും സുവിശേഷ രോഗശാന്തി ശിശ്രൂഷകനുമായ പാസ്റ്റർക്കെതിരെ കേസ്, ഇത്രയൊക്കെ ആയിട്ടും സഭാ നേതൃത്വം എന്തുകൊണ്ട് മൗനം അവലംബിക്കുന്നു ?
കോവിഡ് മൂലം സോത്ര കാഴ്ച്ചയിൽ നിന്നും ഉള്ള വരുമാനം നഷ്ടപ്പെട്ടപ്പോൾ ഓൺ ലൈൻ രോഗസൗഖ്യവുമായി ‘ എത്തിയ പാസ്റ്ററുടെ സെക്സ് ചാറ്റിംഗിനെതിരേ യുവതി പരാതി നൽകി പ്രശസ്ത രോശാന്തി ശിശ്രൂഷകനും കോട്ടയത്ത് പാക്കിൽ സ്ഥിതി ചെയ്യുന്ന ഫെയ്ത്ത് ബൈബിൾ തീയോളജിക്കൽ ബൈബിൾ കോളേജ് പ്രിൻസിപ്പലുമായ തോമസ് ജോണിനെതിരെയാണ് പരാതി
ഇയാൾ മുക്കാഞ്ഞിരം സ്വദേശിയാണ് കേട്ടാൽ അറക്കുന്ന വൈകൃതമായ ഭാഷയിൽ ആണ് ഇയാളുടെ ‘ മെസഞ്ചറിൽ ഉള്ള ചാറ്റിംഗ് ചാറ്റിംഗിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ സകലതും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വയറൽ ആയിരിക്കയാണ്. പാസ്റ്റർ തോമസ് ജോൺ അടിമാലി മന്നാക്കണ്ടം ചർച്ചിലെ പ്രധാന പാസ്റ്ററുമാണ് നിരവധി തവണ ഇത്തരം രതിവൈകൃതങ്ങൾ പാസ്റ്റർ പലരോടും പറഞ്ഞതായി അറിയുന്നു. ഒരു സഹോദരിയോട് അവരുടെ മുലപ്പാൽ കുടിക്കാൻ വേണം എന്ന ആഗ്രഹവും ടെക്സ്റ്റ് ചെയ്തതായി അവർ പറയുന്നു. എന്നാൽ മാനക്കേട് ഉണ്ടാകും എന്ന ഭയത്താൽ പലരും പരാതി കൊടുത്തിട്ടില്ല
പാസ്റ്ററിന്റെ വ്യത്യസ്ഥമായ ഓൺലൈൻ ലീലാവിലാസങ്ങളുടെ സ്ക്രീൻ ഷോട്ട് വായിക്കുന്നവർ മസാല പുസ്തകം വായിക്കുന്നത് പോലെയാണ് പാതിരാത്രിയിലും പുലർച്ചെയുമാണ് പാസ്റ്റർ തോമസ് ജോണിന് ഞരമ്പ് രോഗം തുടങ്ങുന്നത്.പലസ്തീകളോടും ഇയാൾ അപമര്യാദയായി പെരുമാറിയതായി ആക്ഷേപം ഉണ്ട് പരാതി ഉണ്ടാകുമ്പോൾ പരാതിക്കാരായ സ്തീകളുടെ അടുക്കൽ ചെന്ന് കാലിൽ വീണ് ക്ഷമ ചോദിച്ച് തടിയൂരുകയാണ് പാസ്റ്ററുടെ സ്ഥിരം പരിപാടി ഇയാൾ പ്രളയ സഹായ ഫണ്ട് മുക്കിയതായും ചിലർ ആക്ഷേപം ഉന്നയിച്ചു ഇത്തരം സുവിശേഷകർ മാന്യമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ശാപമാണ് കോട്ടയം സൈബർ സെൽ പരാതിയിൻന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.