എല്ലാ ദൈവദാസൻമാർക്കും സഭാ പ്രതിനിധികൾക്കും യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം. നിങ്ങൾ ഏവരും അറിഞ്ഞിരിക്കുന്നതു പോലെ നമ്മുടെ ഉത്തരമേഖലയുടെ ഡയറക്ടർ തിരഞ്ഞെടുപ്പ് ഈ മാസം 27 നു മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി യിലുള്ള ശമ്മാ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുകയാണ്.അതിനോടുള്ള ബന്ധത്തിൽ ഞാനും ഒരു ഡയറക്ടർ സ്ഥാനാർത്ഥിയായി മൽസരിക്കുകയാണ്.
ഞാൻ കഴിഞ്ഞ 22 വർഷമായി ഈ മേഖലയിൽ ശുശ്രൂഷയിൽ ആയിട്ട്. ഇപ്പോൾ ചില വർഷങ്ങളായി എറണാകുളം ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്ററായും സേവനം ചെയ്യുന്നു. അപ്പോൾ തന്നെ മുളന്തുരുത്തി ഗിൽഗാൽ അസംബളീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി സേവനം ചെയ്യുന്നു. ഈ വടക്കൻ മേഖലയിൽ പല ദൈവ ദാസൻമാരും മേഖലാ ഡയറക്ടർമാരായി സേവനം ചെയ്തിട്ടുണ്ട്. ദൈവം കൊടുത്ത കഴിവിന് അനുസരിച്ച് അവർ അവരുടെ ശുശ്രൂഷ നിർവഹിച്ചു. അവരുടെ സേവനങ്ങളെ ഞാൻ നന്ദിയോടെ ഓർക്കുന്നു. അസംബ്ലീസ് ഓഫ് ഗോസ് സഭയിലെ ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വി.ജെ. മാത്യുവിന്റെ മകനായി ജനിപ്പാൻ ദൈവം സഹായിച്ചു.
അനേകം പാഴ്സനേജുകളിൽ പാർത്ത് പഠനങ്ങൾ പൂർത്തികരിപ്പാൻ ഇടയായി. 1991 ൽ ദൈവവിളി കേട്ടതിന്റെ വെളിച്ചത്തിൽ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ പഠിക്കുവാനും 1995 ൽ പഠനം പൂർത്തീകരിച്ച് നാഗപ്പൂർ, ഉല്ലാസ് നഗർ ( മുംബൈ) മല്ലപ്പള്ളി,റാന്നി ഫെയ്ത്ത്, ഇടയ്ക്കാട് സൗത്ത്, കാക്കനാട് എന്നീ സഭകളിൽ ശുശ്രൂക്ഷിച്ചു.CA സെക്ഷൻ സെക്രട്ടറിയായും,എറണാകുളം സെക്ഷൻ ഖജാൻജിയായും, സെക്ഷൻ സെക്രട്ടറിയായും ദീർഘ വർഷങ്ങൾ സേവനം ചെയ്തിട്ടുണ്ട്.
ഇപ്പോൾ എറണാകുളം ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്ററായും ആയിരിക്കുന്നു. എന്റെ ഔദ്യോഗിക നാമം John Mathew എന്നായതിനാൽ ആ പേരിൽ വോട്ട് ചെയ്ത് എനിക്ക് ഉത്തര മേഖലാ ഡയറക്ടറായി ഒരു അവസരം നൽകണമേ. ദൈവഹിതത്തിനായി പ്രാർത്ഥിക്കുന്നു.
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ Pastor John Mathew(Joji)
കർത്താവിൽ പ്രീയരെ വടക്കൻ മേഖലാ ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോൺ മാത്യു എന്ന ജോജി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇട്ട കത്താണ് ഇതിന് മുകളിൽ ഉള്ളത്.
ഇവൻ ഇവനെ സ്വയം പരിചയപ്പെടുത്തി മരിച്ചുപോയ ഒരു പാസ്റ്ററുടെ മകൻ ആണ് എന്നൊക്കെ പറഞ്ഞു. പക്ഷേഇവൻ പറയേണ്ടത് ഒന്നും പറഞ്ഞില്ല. ഇവന് ഒരു പാട്ടു പാടുന്ന ഗ്രൂപ്പുണ്ട്. ഇവൻ എറണാകുളം കാക്കനാട് പ്രവർത്തനത്തിൽ ഇരിക്കുമ്പോഴാണ് ഗ്രൂപ്പ് തുടങ്ങിയത്. അന്ന് ആ സഭയിൽ ആരാധനയ്ക്ക് കൂടിക്കൊണ്ടിരുന്ന ഒരു കുടുംബത്തിലെ 12 വയസ്സുള്ള പെൺ കുഞ്ഞിനെ കൂടെ പാടാൻ കൊണ്ടുനടന്നു . സ്വന്തം മക്കളുടെ പ്രായത്തേക്കാൾ താഴെയുള്ള പ്രായംകുറഞ്ഞ ഒരു കുഞ്ഞ്. ഈ പരമ ചെറ്റ ആയ ജോൺ മാത്യു ഈ പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു.
ഒരുതവണ അല്ല. ഏകദേശം എട്ടു വർഷത്തോളം നിരന്തരം കൂടെ കൊണ്ട് നടന്ന് ലൈംഗികമായി പീഡിപ്പിച്ചു.ഈ പെൺകുട്ടിയുടെ മറ്റൊരു പ്രശ്നത്തിൽ ഈ വ്യഭിചാരി ഈ പെൺകുട്ടിയെ ഉപദേശിക്കാൻ ചെന്നു. അപ്പോൾ ഈ പെൺകുട്ടി പൊട്ടിത്തെറിച്ചു. താൻ ഒരു പാസ്റ്റർ ആണോ. എന്നേ ഉപദേശിക്കാൻ തനിക്കു എന്ത് യോഗ്യത. താൻ അല്ലെ 8വർഷം ആയി വീട്ടിലും ഹോട്ടലുകളിലുമായി എന്നേ കൊണ്ടുനടന്നു പീഡിപ്പിക്കുന്നു. ആ താൻ എന്നേ ഉപദേശിക്കണ്ട.
അപ്പോൾ ആണ് പെൺകുട്ടിയുടെ അമ്മ ഈ വിവരം അറിയുന്നത്. പെട്ടന്നുണ്ടായ ഈ ഷോക്കിൽ ഈ പെൺകുട്ടിയുടെ വല്യപ്പച്ചൻ അറ്റാക് വന്നു മരിച്ചു.ഈ പെൺകുട്ടിയുടെ പിതാവ് ഈ പെൺകുട്ടിയുടെ കുഞ്ഞുപ്രായത്തിൽ മരിച്ചുപോയി. ആ വീട്ടിൽ അപ്പന്റെ സ്ഥാനം പറഞ്ഞു ജോൺ മാത്യു എന്ന വ്യഭിചാരി കുറുക്കൻ ഈ കുഞ്ഞിനെ നശിപ്പിച്ചു.ഈ കുഞ്ഞിന്റെ മാതാവ് അന്നത്തെ സുപ്രണ്ട് പി എസ് ഫിലിപ്പിന് പരാതികൊടുത്തു. ജോൺ മാത്യു വിന്റെ തന്തയും,
ഇവനും അയാളുടെ ഗ്രൂപ്പിൽ ആയിരുന്നതുകൊണ്ട് ജോൺമാത്യൂവിനെ വിളിച്ചുപറഞ്ഞു നീ അവധി എടുത്തോളാൻ. അങ്ങനെ അവധി എടുപ്പിച്ചു. എന്നിട്ട് പി എസ് ഫിലിപ്പ് എന്നഅയാൾ പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞു ജോൺമാത്യു അവധി എടുത്തിരിക്കുവാ, ഇപ്പോൾ സംഘടനയിൽ ഇല്ല അതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു ആ മാതാവിനെ ഒഴിവാക്കി. ആ പരാതി ഓഫീസ് ന്റെ കിഴക്കുവശത്തെ ഉള്ള സ്ഥലത്തു ഇട്ടു തീയിട്ടു.പിന്നെ ഇവന്റെ അപ്പൻ സീനിയർ പാസ്റ്റർ ആണന്നു പറയുന്നു. ഇവന്റെ അപ്പൻ ഇരുന്നിടത്തെല്ലാം വ്യഭിചാരിച്ചു. ഒരു പട്ടാളക്കരന്റെ ഭാര്യയിൽ ഇവന്റെ അപ്പന് ഒരു കുഞ്ഞു ഉണ്ടായി.
ആ ആൾ ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. ഈ ജോൺ മാത്യു പിന്നെ എറണാകുളം രൈംക്ക യിൽ ഉള്ള സ്വതന്ത്ര സഭയിൽ ആരാധനക്ക് പോയി. റ്റി ജെ സാമൂവേലിനോട് ഈ പെൺകുഞ്ഞിന്റെ അമ്മ ഈ സംഭവം എല്ലാം പറഞ്ഞിട്ടുണ്ട്. ഈ ജോൺ മാത്യു എന്ന വ്യഭിചരിയുടെ പേരുപറയാതെ ഈ സംഭവം ഡിസ്ട്രിക്ട് പ്രസ്ബിറ്ററിയിൽ റ്റി ജെ പറഞ്ഞിട്ടുണ്ട്. ഈ പെൺകുഞ്ഞിന്റെ ഭാവി ഇവൻ നശിപ്പിച്ചു. വിവാഹപ്രയം കഴിഞ്ഞിട്ടും ഈ കുഞ്ഞിന്റെ വിവാഹം ഇന്നും നടന്നിട്ടില്ല. എടാ ജോൺമാത്യു എന്ന പന്ന കുറുക്കാ നിനക്കും ഇല്ലേ കെട്ടിക്കാറായി വരുന്ന ഒരു മകൾ.
ആ കുട്ടിയോടെ ആരെങ്കിലും ഇങ്ങനെ പെരുമാറിയാൽ നീയും നിന്റെ കുടുംബവും എങ്ങനെ പ്രീതികരിച്ചനേം. ഈ പെൺകുഞ്ഞിന്റെ ശാപം നിന്നിൽനിന്നും വിട്ടുപോകുമോടാ. നിനക്ക് പാസ്റ്റർ എന്ന പേരിനു യോഗ്യത ഇല്ല. പിന്നാണ് നീ ഡയറക്ടർ ആകാൻ പോകുന്നത്.ഈ സംഭവത്തിന് ശേഷം ജോജിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. വർഷങ്ങൾ പിണങ്ങി ഒരു വീട്ടിൽ കഴിഞ്ഞു. ഇപ്പോൾ കുറച്ചു നാളായി തമ്മിൽ മിണ്ടും. ജോജിയെ ഭാര്യയുടെ റൂമിൽ കയറ്റില്ല. അമ്മയും മകളും ഒരുമിച്ചു ഒരു റൂമിൽ. കാരണം ഇവന്റെ മകൾക്കും ഇവനെ പേടിയാണ്.
ഇത് ഇവന്റെ ഭാര്യ കാക്കനാട്ട് ഉള്ള ഒരു മേഴ്സി യോടെ പറഞ്ഞതാണ്. ഇത്രയും എഴുതിയത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധൽമാവിന്റെയും നാമത്തിൽ സത്യം ആണ്. സത്യം സത്യം സത്യം. പ്രീയരെ ഇവൻ AG യിലെ ഒരു സ്ഥലത്തും വരരുത്. ഇവന് ഒരു പാസ്റ്റർ പോലും ആയിരിക്കാനുള്ള യോഗ്യത ഇല്ല. ഇവൻ വടക്കൻ മേഖല ഡയറക്ടർ ആയാൽ ഉള്ള സ്ഥിതി ആലോചിച്ചു നോക്കിക്കേ. ഇവനെ ഒരു കാരണവശാലും ആരും വോട്ടു കൊടുക്കരുത്. ഈ ജെടീക്കനെ,
വ്യഭിചരിയെ, ഈ സമൂഹത്തിനു വേണ്ട. ഇവനെ ഇന്നും വിവാഹത്തിന്, കാൻവന്ഷന് പാട്ടു പാടിക്കുന്നവർ ഉണ്ട്. ഈ പെണ്ണുപിടിയനെകൊണ്ട് പാടിപ്പിച്ചാൽ എന്ത് ദൈവസാനിദ്യം ഉണ്ടാകും. ഇവൻ വെറും ജെഡീകൻ. കർത്താവിന്റെ പേരിൽ, ആത്മീക ശുശ്രുഷയുടെ പേരിൽ ഈ പെണ്ണുപിടിയന് ആരും അവസരം കൊടുത്തു ഇവനെ സമ്പന്നൻ ആക്കരുത്. പിന്നെ ജോൺ മാത്യു വിനോട് ഈ എഴുതിയത് കള്ളം ആണെകിൽ നീ പരസ്യമായി പറ ഞാൻ ഇങ്ങനെ ചെയ്തിട്ടില്ലന്ന്.
നിന്നെ വെല്ലുവിളിക്കുന്നു. അടുത്ത മണിക്കൂറിൽ നിനക്കെതിരെ പോസ്കോ നിയമപ്രകാരം കേസ് എടുക്കാൻ ഈ പെൺകുട്ടി പരാതിപ്പെട്ടിരിക്കും. കേട്ടോടാ മോനെ. നിന്റെ ഒരു ജാരസന്തത്തിയെ കുറിച്ച് പത്തനാപുരംകാര് പൂച്ചം പൂച്ചം പറയുന്നു.നിന്റെ ഇപ്പോഴത്തെ ഒരു വള്ളിക്കെട്ടിന്റെ ചില കാര്യങ്ങൾ അറിയാം. അതിന്റെ തെളിവ് എടുക്കാൻ ഞങ്ങൾ ലൈവിൽ ആണ് അപ്പോൾ വീഡിയോ ആയി ഞാൻ വരും. എന്ന് നിന്റെ വ്യഭിചാര കഥ മുഴുവൻ അറിയാവുന്ന ഒരു സഹോദരൻ
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.