ഫിലഡെൽഫിയാ ഫുൾ ഗോസ്പൽ അസംബ്ലിയിൽ നടക്കുന്ന ഗുണ്ടാവിളയാട്ടം, അതിന് ചുക്കാൻ പിടിക്കുന്നത് ഗുണ്ടാത്തലവൻ ജോർജ്ജ് മോനച്ചൻ ( മോനിസ് ജോർജ്ജ്) എന്ന കൗലിടയനും. ഇയാൾക്കുവേണ്ടി ആരേയും അടിക്കാനും ഇടിക്കാനും വെട്ടാനും നടക്കുന്ന മറ്റൊരു തെറിയനും മദ്യപാനിയുമായ ഗോഡ്‌വിൻ ( ഡേവിഡ് ജോർജ്ജ് ) മനോജ് ( അലക്സ് ചെറിയാൻ ) എന്ന ഗുണ്ടകളാണ്. 17 -7-22 ഞായറാഴ്ച ഈ ഗുണ്ട സഭയുടെ പാർക്കിങ്ങ് ഗ്രൗണ്ടിൽ വെച്ചു ചിലരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മറ്റു ചിലർ ഇടപെട്ടതുകൊണ്ട് അത് ഉന്തിലും തള്ളിലും അവസാനിച്ചു.
ആറു വർഷത്തേക്ക് ആണ് ഈ സഭയിൽ ജോർജ്ജ് മോനച്ചനെ പാസ്റ്ററായി തിരഞ്ഞെടുത്തത്. ഇപ്പോൾ അഞ്ചു വർഷമായി. അടുത്ത വർഷം ജൂൺ 2023 ലേക്ക് ഇയാൾ മാറി പുതിയ പാസ്റ്റർ വരേണം. അതായിരുന്നു ഇന്നുവരെ ഈ സഭയിൽ നടന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അടുത്ത വർഷത്തേക്ക് പുതിയ പാസ്റ്ററെ സെല്ക്ട് ചെയ്യാൻ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചു നടന്ന ജനറൽ ബോഡിയിൽ ഇപ്പോഴത്തെ പാസ്റ്റർ പ്രാർത്ഥിച്ചു തുടങ്ങിട്ടു പുറത്തുപോകണം എന്നു പറഞ്ഞു ജനറൽ ബോഡി തുടങ്ങിട്ടു ജോർജ്ജ് മോനച്ചൻ പ്രാർത്ഥിച്ചു ജനറൽ ബോഡി തുടങ്ങിട്ടു ഇയാൾ പുറത്തുപോകാതെ അവിടെത്തന്നെ ഇരുന്നു. ചില അംഗങ്ങൾ ഇതിനെ ചോദ്യം ചെയ്തതാണ് ഉന്തിലും തള്ളിലും തെറിവിളിയിലും കലാശിച്ചത്.
ജോർജ്ജ് മോനച്ചൻ എന്ന മോനിസ് ജോർജ്ജിന് ഈ സഭയിൽ തന്നെ തുടരണം. ( വേറെ എവിടെ പോകാനാണ്. ഇയാളെ വേറെ ആർക്കും വേണ്ട ) ഇന്ത്യൻ രൂപ 480,000 ആണ് മാസ ശമ്പളം. ( 6000 ഡോളർ ) പിന്നെ ഏതെങ്കിലും വിശ്വാസി വാഹനം വാങ്ങാൻ പോയാൽ കൂടെ കൊണ്ടുപോകണം, വാങ്ങിയാൽ കൂടെ, പെണ്ണ് കാണാൻ പോയാൽ , തീയതി നിശ്ചയിക്കാൻ, ഉറപ്പിക്കാൻ,വിവാഹത്തിന്, ( ആദ്യ രാത്രി കൂടെ കിടത്തണമെന്ന് മാത്രം ഇതുവരെ പറഞ്ഞിട്ടില്ല. അതും ഉടൻ ഉണ്ടാകും ) വീട് കാണാൻ പോയാൽ, ഏജന്റിനോട് സംസാരിക്കാൻ പോയാൽ, വീട് സൈൻ ചെയ്യാൻ പോയാൽ, ഇങ്ങനെ വിശ്വാസികളുടെ ജീവിതത്തിൽ എന്തു നടന്നാലും ഇയാളെ അറിയിക്കുകയും കൂടെ കൊണ്ടുപോകുകയും കിമ്പളം കൊടുക്കുകയും ചെയ്യണം എന്നാണ് ഇയാളുടെ വാദം.
ഇയാളുടെ ഭാര്യയുടെ ബ്രായുടെ സൈസ് വരെ സഭയിലെ എല്ലാ വിശ്വാസികൾക്കും അറിയാം. സഭയിൽ നിന്ന് ആര് ( ആണ് ആയാലും പെണ്ണ് ആയാലും ) കേരളത്തിലേക്ക്, ഇന്ത്യയിലേക്ക് വന്നാൽ ഇയാളുടെ ഭാര്യ വിളിക്കും. എന്റെ ചുരിദാറിന്റെ സൈസ് അറിയാല്ലോ, എനിക്ക് ഇഷ്ടമുള്ള സാരിയുടെ കളർ അറിയാവല്ലോ, പിന്നെ മാച്ചിങ്ങ് ബ്ലൗസ്, പാവാട, അണ്ടർ വെയർ, ബ്രാ എന്നുവേണ്ടാ ഏതുവിശ്വാസികളോടും തെണ്ടാൻ ഒരു ഉളിപ്പും ഇല്ലാത്ത ഒരു നികൃഷ്ട ജീവി. ലക്ഷക്കണക്കിന് രൂപയുടെ തുണിയാണ് ഈ സ്ത്രീ ഈ രീതിയിൽ നേടിയെടുത്തിട്ടുള്ളത്.
ചില വർഷങ്ങൾക്ക് മുന്നേ ഉള്ള ഒരു സംഭവം ഓർപ്പിക്കാം, ചെറിയ ഉദാഹരണത്തിന്… ആരുടേം കുരു അതികംപൊട്ടിക്കണ്ട, കാനഡയിൽ നിന്നും ഒരു അതുവിശുദ്ധൻ അമേരിക്കൻ നാട് വിസിറ്റ് ചെയ്യാൻ എത്തി, പ്രസംഗത്തിന്റെ ഇടയിൽ ദൂതു വെളുപ്പെടുത്തി മറ്റുവള്ളവരോട് കണ്ണുകൾ അടച്ചു ദൈവത്തെ ധ്യാനിച്ച് നില്ക്കാൻപറഞ്ഞിട്ട് ഈ സുന്ദരിയെ ( മോനിസ് ജോർജ്ജിന്റെ ഭാര്യ ) വിളിച്ചു സ്റ്റേജിൽ കയറ്റി നെഞ്ചോടു ചേർത്ത് നിർത്തിഉമ്മ വെച്ച ആ സംഭവം അതികം ആരും മറന്നിട്ടുണ്ടാവില്ല. മനു ചെറിയാൻ എന്ന ചൊറിയാൻ ആണ് എ ഭാഗ്യംലഭിച്ചത്. ദൂതിന്റെ വെളിപ്പാടിനാൽ മാത്രം നയിക്കപ്പെട്ട ആ ചുടു ചുംബനം അവളിലെ കുളിരിനെ ഉണർത്തി, അന്ന് രാത്രി അവനു ശയ്യ മോനിസിന്റെ ഭവനത്തിലും. പിന്നെ നടന്ന ശുശ്രൂഷ ആത്മാവിന്റെ ദാഹം തീർക്കൽമാത്രം ആയി മാറി. അങ്ങനെ എത്ര എത്ര രാവുകളിൽ ദാഹം മാറ്റി മനു എന്ന എളിയ ദൈവദാസൻ.
തിരുവനന്തപുരത്തെ ഇയാളുടെ പഴയ വിശ്വാസിയും PFGA സഭയിലെ തെറിയനും ഗുണ്ടയുമായ ഗോഡ് വിനെ കൂട്ട് പിടിച്ചു പുതിയ പാസ്റ്റർ സെല്കഷൻ കമ്മിറ്റിയെ മറിച്ചു സഭയുടെ നിയമം ഭേദഗതി വരുത്തി തുടർന്നും ഇവിടെത്തന്നെ ഇരിക്കാനാണ് മോനിസ് ജോർജ്ജ് കരുക്കൾ നീക്കുന്നത്. പകുതിയിൽ കൂടുതൽ വിശ്വാസികൾക്കും ഇയാൾ പോയി പുതിയ പാസ്റ്റർ സഭയിൽ വരേണം എന്നുതന്നെയാണ് ആഗ്രഹം.
എന്നാൽ ഇയാളുടെ പദ്ധതിയാണ് നടക്കുന്നതെങ്കിൽ ഈ സഭ രണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ ഒക്കില്ല. അങ്ങനെ വന്നാൽ അതിന് കാരണക്കാരൻ മോനിസ് ജോർജ്ജും അയാളുടെ ഗുണ്ടാപടകൾക്കും മാത്രമാണ് അതിന്റെ ഉത്തരവാദിത്വം.ഇയാളെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. ഇവർ കുടുംബമായി ഇങ്ങനെയാണ്. ഡാളസിലെ വലിയ ഹെബ്രോൻ സഭ തല്ലിപ്പൊളിച്ചു ചിന്നഭിന്നമാക്കിയതിൽ മുഖ്യ സൂത്രധാരൻ ഇയാളുടെ മൂത്ത മകൻ ഷണ്ഡനാണ്. മോനിസ് ജോർജ്ജിന്റെ മൂത്ത ചേട്ടൻ 4 വരെ കെട്ടി അവരുടെ എല്ലാം സ്വത്ത് അടിച്ചു മാറ്റി അവരെ ഉപേക്ഷിച്ചു ഇപ്പോൾ വേറെ ഒന്നിന്റെ കൂടെ പൊറുക്കുന്നു. കുടുംബമായിട്ടേ നല്ല സാക്ഷ്യമുള്ളവരാണ് ഇവർ.
PFGA സഭാ സെക്രട്ടറിക്ക് ജനറൽബോഡി വിളിച്ചു കൂട്ടാൻ നിയമപ്രകാരം അനുവാദമുള്ളപ്പോൾ ” ഞാനാണ് സഭയുടെ പ്രസിഡന്റ്, എനിക്കുമാത്രമേ ജനറൽ ബോഡി വിളിക്കാൻ അനുവാദമുള്ളൂ, അത് എനിക്ക് തോന്നുമ്പോൾ വിളിക്കും” എന്നൊക്കെ ഇയാൾ കഴിഞ്ഞ ആഴ്ച സഭയിൽ അലറികൂവി പ്രസ്താവിച്ചു. പതിറ്റാണ്ടുകളായി PFGA യുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത സംഭവവികാസങ്ങളാണ് ഈ സഭയിൽ ചില ആഴ്‌ചകളായി അരങ്ങേറുന്നത്. അതിന് ചുക്കാൻ പിടിക്കുന്നതോ കൗലിടയനായ മോനിസ് ജോർജ്ജ്.
ജീവനെ ഭയപ്പെട്ടും ഭീതിയോടുമാണ് പലരും ഇപ്പോൾ ഇവിടെ ആരാധനയ്ക്കു പോകുന്നത്. കാരണം മോനിസ് ജോർജ്ജിന്റെ ഗുണ്ടാ തലവൻ ഗോഡ് വിന്റെ സംഘങ്ങൾ ആരെ എപ്പോൾ വേണമെങ്കിലും അക്രമിക്കാം. ദൈവദാസന്മാർ എന്നു വിശ്വസിച്ച പലരും ദൈവഭയമില്ലാത്ത വെറും നികൃഷ്ട ജന്തുക്കളും വിശ്വാസികളുടെ ചോര വലിച്ചുകുടിക്കുന്ന രക്ത രക്ഷസുകളുമാണ്. ജോർജ്ജ് മോനച്ചൻ എന്ന മോനിസ് ജോർജ്ജ് കുട്ടനെയും മുട്ടനെയും തമ്മിൽ ഇടിപ്പിച്ചു ചോരകുടിക്കുന്ന കാട്ടുചെന്നായ് ആണ് എന്നതിൽ ഒരു സംശയവും വേണ്ട. ഇയാളുടെ പ്രവർത്തികൾ ഇനിയും പലരും അറിയാനും കാണാനും ഇരിക്കുന്നതേയുള്ളു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.