ഡാളസ്സിലെ പ്രമുഖ പെന്തക്കോസ്ത് സഭയിൽ പാസ്റ്റർക്ക് നേരെ വധശ്രമവും, ഗുണ്ടാവിളയാട്ടവും

ഡാളസ്സിലെ പ്രമുഖ പെന്തക്കോസ്ത് സഭയിൽ  പാസ്റ്റർക്ക് നേരെ വധശ്രമവും, ഗുണ്ടാവിളയാട്ടവും
September 30 09:52 2020 Print This Article

ഡാളസിലെ പ്രമുഖ പെന്തക്കോസ്ത് സഭയിലെ മദ്യപാനികളും വ്യഭിചാരികളുമായ ചില ബോർഡ് അംഗങ്ങൾ കഴിഞ്ഞ ദിവസം ബോർഡ് മീറ്റിങ്ങിൽ നടത്തിയ ഗുണ്ടാവിളയാട്ടവും പന്ന പൂ 💤💤💤 മോനെ എന്ന തെറിവിളിയും കേട്ട പാസ്റ്റർ നിന്ന നിൽപ്പിൽ മുട്ടിലേക്ക് വീണ് രണ്ടു കൈയ്യും ഉയർത്തി ‘ എന്റെ കർത്താവേ ‘ എന്ന് നിലവിളിച്ചതും ഗുണ്ടായിസം കാട്ടിയവർ മറന്നാലും ദൈവം മറക്കുമോ ? ഒരു പാർട്ടി പ്രതിനിധിയും സിമിന്റും,ഒരു ബോർഡ് അംഗത്തെ പൂ….. മോനെ എന്നുവിളിച്ച ധർമ്മജനും ഇതേ സഭയിലെ ഒരു മുൻ പാസ്റ്ററുടെ മകനും ചേർന്നുനടത്തുന്ന ഗുണ്ടാ വിളയാട്ടത്തിൽ എന്തുകൊണ്ട് സഭ മൗനം പാലിക്കുന്നു. ( തെറിവിളിയുടെ വോയിസ് റെക്കോർഡ് പടയാളിയുടെ കൈവശം ഉണ്ട് ) ഞായറാഴ്ചയിലെ ഗംഭീര ആരാധന കഴിഞ്ഞു ബോർഡ് അംഗങ്ങൾ എല്ലാവരും സഭയുടെ ഒരു സ്ഥലത്തു ഒന്നിച്ചുകൂടി
പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ പിന്നിൽ നിന്നും ‘പന്ന പൂ 💤💤💤 മോനെ ‘എന്നൊരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന ഹോൾ മുഴുവനും ആ ശബ്ദം കൊണ്ടു നിറഞ്ഞു. ദുർഗ്ഗയുടെ നാവുപോലെ രൗദ്രഭാവമായ ചുവന്ന നാവുകൾ അവരിൽ ചിലരുടെമേൽ പതിഞ്ഞു.ഇരുവരും ( ധർമ്മജനും സിമിന്റും ) ഭൂതാത്മാവു നിറഞ്ഞവരായി ഭൂതത്തിന്റെ ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ മൈരേ, പുല്ലേ, പൂ….. മോനെ എന്നീ അന്യായ ഭാഷകളിൽ തെറിവിളിച്ചുതുടങ്ങി.

കൂടിയ ബോർഡ് മീറ്റിങ്ങിൽ രണ്ടു അംഗങ്ങൾ ചേർന്നു നടത്തിയ പൂര തെറിപ്പാട്ടിൽ മലയാളി ലോകം മിഴിച്ചു നിൽക്കുന്നു.

അമേരിക്കയിലെ ഒരു പാർട്ടിയിൽ രണ്ടു വർഷത്തേയ്ക്ക് നിറഞ്ഞ ട്രാഷ് ബാഗ് എടുക്കാൻ അംഗത്വം കിട്ടിയപ്പോൾ അത് അമേരിക്കൻ പ്രസിഡന്റ് ആയി എന്ന ധാരണയിൽ യിൽ ഇയാൾക്ക് എന്തോ പ്രത്യേക പവർ കിട്ടി എന്ന എന്ന് ഭാവിച്ചു കാട്ടി കൂട്ടുന്ന ഗുണ്ടായിസങ്ങൾ ഇയാൾക്ക് അംഗത്വം കൊടുത്ത പാർട്ടി നേതൃത്വത്തെ അറിയിക്കാൻ ചിലർ തുനിഞ്ഞിറങ്ങിയതുതന്നെ ഇവനെ സഹിച്ചുമടുത്തു എന്നതിന്റെ ഉദാഹരണമല്ലേ ? അമേരിക്കൻ പാർട്ടിയുടെ നിയമാവലികളെ പുല്ലു വില കൽപ്പിച്ചു റൂൾ ആന്റ് റെഗുലേഷൻസിന് വെല്ലുവിളി നടത്തുന്ന ഇവനെ ഉടൻ തന്നെ പാർട്ടി അംഗത്വവും ക്യാൻസൽ ചെയ്യും എന്നാണ് അറിവ്. കഴിഞ്ഞ ദിവസം സ്വന്ത സഭയിൽ ബോർഡ് മീറ്റിങ്ങിൽ ജനറൽ ട്രഷറാറിനെ കൈയ്യേറ്റം ചെയ്യാൻ പാഞ്ഞടുക്കുകയും (മറ്റുള്ളവർ ഇടയ്ക്കു കയറിയതുകൊണ്ട് ട്രഷറാർ ദേഹോപദ്രവം ഏൽക്കാതെ രക്ഷപ്പെട്ടു) ആ വാശിയിൽ സഭാ പാസ്റ്ററുടെ ഓഫിസിലേക്ക് പാഞ്ഞുചെല്ലുകയും കൊന്നുകളയുമെന്ന് ആർത്തട്ടഹസിച്ചുകൊണ്ട് സീനിയർ പാസ്റ്ററിന്റെ ഓഫീസ് റൂമിന്റെ വാതിൽ ചവിട്ടി പൊളിച്ചു തുറക്കുകയും ( പാസ്റ്ററുടെ ഭാഗ്യം. അദ്ദേഹം ആ സമയത്ത് അകത്തുണ്ടായിരുന്നില്ല. ) ചെയ്ത ഈ ഭ്രന്തനെതിരെ എന്താണ് സഭ നടപടി എടുക്കാത്തത് ? ഇത്രയും അതിക്രമം ഇന്നുവരെ ഈ സഭയിൽ ആരും നടത്തിയിട്ടില്ല. എന്നിട്ടും എന്താണ് സഭ പോലീസിലിൽ പരാതിപ്പെടാത്തത് ?

( ചവിട്ടിപ്പൊളിച്ച പാസ്റ്ററിന്റെ ഓഫീസ് റൂം വാതിൽ )

സഭാ പാസ്റ്ററെ വധിക്കാൻ ശ്രമിച്ച ഇവൻ ഭ്രാന്ത് മൂത്ത് നാളെ കീശയിൽ തിരുകി നടക്കുന്ന മരകായുധം ( കൈത്തോക്ക് ) എടുത്ത് അവിടെ ആരാധനയ്ക്കു വരുന്നവരിൽ ഇവന്റെ എതിരാളികൾക്ക് നേരെ കാഞ്ചി വലിക്കില്ല (കൊല്ലില്ല ) എന്ന് എന്താണ് ഉറപ്പ് ?

ഈ കരിവണ്ടിന്റെ സുബോധം നഷ്ടപ്പെട്ടിട്ടു കാലങ്ങൾ കുറെയായി. അല്ലങ്കിൽ ഏതുപുരുഷനാണ് സ്വന്തം ഭാര്യയെ മറ്റുള്ളവർക്കുവേണ്ടി ഒരു രാത്രിയിലേക്ക് എക്സ്ചേഞ്ച് ചെയ്യുന്നത് ? ( ഒരു ആരാധനാലയത്തിൽ കൂടെ ആരാധിക്കുന്ന സഹ വിശ്വാസികളോട് കോപം മൂത്ത് ട്രഷറാറെ മർദ്ദിക്കാനും, പാസ്റ്ററുടെ ഓഫീസ് മുറിയുടെ വാതിൽ ചവിട്ടി പൊളിച്ചു തുറന്നു പാസ്റ്ററിനെ വധിക്കുവാനും ശ്രമിച്ചതിന്റെ ഫോട്ടോ സഹിതം പരാതി പാർട്ടി ഓഫീസിലേയ്ക്ക് പോയിട്ടുണ്ട്, അതിന്റെ മറുപടി പിന്നാലെ )
ചങ്ങല പൊട്ടിച്ചുവന്ന ഭ്രാന്തനെ മറ്റു ചിലർ വരിഞ്ഞു ചുറ്റിപ്പിടിച്ചു വലിച്ചുകൊണ്ടുപോയി വേറെ ആരുടെയോ കാറിൽ കയറ്റി എവിടയോ കൊണ്ടുപോയി ഒളിപ്പിച്ചു. പിന്നെ പാതിരാത്രിയിൽ വന്നു സ്വന്തം വണ്ടി എടുത്തുകൊണ്ടുപോയി

വ്യഭിചാരവും കാമകേളികളും പണംവെട്ടീരും കതകു ചവിട്ടി പൊട്ടീരും ബഹുഭാര്യത്വവും മാത്രമല്ല പാലായിലെ കുഞ്ഞച്ചന്റെ കുട്ടിക്കളികൾ. പണ്ട് ഒരു സഭയുടെ ശുശ്രൂഷകനായി ഇരുന്ന സ്വന്തം പിതാവിനെ പോലും അടിച്ചു കോൺ തെറ്റിച്ചു ഒരുകോണിൽ ഇരുത്തിയവൻ, സ്വന്തം സഭയിലെ ദൈവദാസന്റെ ഓഫീസ് വാതിൽ തൊഴിച്ചു തകർത്ത് പാസ്റ്ററെ കൊല്ലാൻ ശ്രമിച്ചതിൽ വലിയ അതിശയോക്തിയൊന്നുമില്ല. അടി കിട്ടിയതിന് ശേഷം അപ്പൻ പാസ്റ്റർ ജീവരക്ഷാർത്ഥം നാട്ടിൽ പോയി താമസിച്ചു എന്നാണ് കേൾവി. സ്വന്തം കുടുംബം ഭരിക്കാൻ കഴിവില്ലാത്ത ഇവനാണ് സഭയെയും രാഷ്ട്രത്തെയും ഭരിക്കാൻ എഴുന്നൊള്ളി ഇറങ്ങിയിരിക്കുന്നത്. ഇത്തരം കള്ളനാണയങ്ങളെ ഒന്നും തിരിച്ചറിയാതെ ഇതേ സഭയിൽ ആരാധിക്കാൻ വന്നിരിക്കുന്ന മറ്റ് വിശ്വാസികളോട് സഹതാപം മാത്രം. ജനറൽബോഡിയിൽ ഇവൻ എഴുന്നേറ്റ് കണ കുണ എന്ന സംസാരിച്ചപ്പോൾ ഇവന്റെ ഭാര്യ പറഞ്ഞു എന്ന് കേട്ടു ‘ എന്റെ അച്ചായന് മാത്രമേ അല്പം ധൈര്യം ഉള്ളൂ എന്തെങ്കിലും പറയാൻ ബാക്കി ഉള്ളവന്മാർ എല്ലാം കിഴങ്ങന്മാർ ആയിരുന്നുവെന്ന്’. സത്യമാണ്‌, കാരണം ഇവന്റെ കിഴങ്ങു പാലായിൽ വിത്ത് പാകാൻ പോയതിനുശേഷം ജഗപുക. ആ വഴിയെ പോയിട്ടുണ്ടാവും. പ്രശ്നങ്ങൾ ഇത്ര ഗുരുതരം ആവുന്നതിനു മുൻപേ ഇവന്റെ പെണ്ണുമ്പിള്ള തന്നെയാണ് ഇവന്റെ ഗുണങ്ങൾ നാട്ടുകാരോട് വിളിച്ചു കൂവി കൊണ്ടിരുന്നത്. ഇത്രയും ഗുണഗണങ്ങളുള്ള ഭ്രാന്തനായ ഈ വിദ്വാൻ ആണ് ഇതുവരെ പല സഭാതല സ്ഥാനങ്ങളും കൈകാര്യം ചെയ്തത്. എന്നിട്ട് ഇപ്പോൾ ആളുകളെ കയ്യേറ്റം ചെയ്യുന്ന പദവിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. സഭാ ജനങ്ങളെ, ഇനിയെകിലും നിങ്ങളുടെ കണ്ണുതുറക്കൂ. ഇങ്ങനെയുള്ളവന്മാരെ നിങ്ങളുടെ സഭയിൽ വെച്ച് പൊറുപ്പിക്കുന്നത് വഴി ശാപം തലയിൽ കയറ്റി വയ്ക്കാതെ ഇരിക്കൂ. ദൈവദാസൻ മാരെ ഉപദ്രവിച്ചവന്റെ ഒക്കെ തലമുറ ഒരെണ്ണം പോലും ഗതി പിടിക്കാതെ പോയതെ കണ്ടിട്ടുള്ളൂ ഇതുവരെ. ദൈവദാസന്റേയും മറ്റു 13 ബോർഡ് അംഗങ്ങളുടേയും മുൻപിൽ വെച്ച് മറ്റൊരു സഹോദരനെ “ഫ്ലവർമോനെ ” എന്ന് വിളിച്ച് ആക്രോംശിച്ച ധർമ്മജവദനനും മുകളിൽ പറഞ്ഞ പല സവിശേഷതകളും ഉള്ളവൻ തന്നെയാണ്.

വീണ്ടും മഹാആലയത്തിലേക്ക് രംഗ പ്രവേശനം ചെയ്യുവാൻ വലതുകാൽ എടുത്ത് വെച്ചു നിലക്കുന്ന PBT യ്ക്ക് പടയാളിയുടെ ഹാർദ്ദവമായ കൂപ്പുകൈ, ബഹുമാനപെട്ട PBT  വരുമ്പോൾ ഒരു പാള കൂടെ കെട്ടിവെച്ചുവേണം രംഗപ്രേവേശനം ചെയ്യാൻ. പറ്റുമെങ്കിൽ ഒന്ന് രാശി പ്രശ്നം വെച്ച് നോക്കിക്കോളൂ. ഇനിയും അവിടെ നടക്കാൻ ഇരിക്കുന്ന പലതും താങ്ങാനുള്ള ചങ്കുറപ്പ് സർവ്വേശ്വരൻ ( ക്രിസ്തു അവിടെ ഇല്ലല്ലോ ) നിങ്ങൾക്ക്നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.