രാഷ്ട്രീയ പൊതുമണ്ഡലങ്ങളില്‍ അനീതിയുടെ തേര്‍വാഴ്ചകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍, അനീതിയും കൊള്ളയും വര്‍ധിച്ചുവരുന്ന ഈ കാലത്ത് സുപ്രിംകോടതി വിധി ഒരു നാഴികക്കല്ല് തന്നെയാണ്. സാംസ്‌കാരികവും രാഷ്ട്രീയവുമായി ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കാലഘട്ടം പോയിമറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ അഴിമതിക്കെതിരായ എടുത്തുപറയത്തക്ക വിധിയാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍
വൈകാരികതയിൽ ആടിയുലയുന്ന തമിഴ് രാഷ്ട്രീയം ആണ് ഇപ്പോൾ തമിഴകത്ത് അരങ്ങേറുന്നത്. കുറച്ചു നാളുകൾ ആയി തുടരുന്ന രാഷ്ട്രീയ നാടകത്തിൽ പുതിയ വഴിത്തിരിവ് ആയിരുന്നു ഇക്കഴിഞ്ഞ മണിക്കൂറുകളിൽ കണ്ടതും. മുഖ്യമന്ത്രിആരാകണം എന്ന കാര്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെ, പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശനം പരിഹരിക്കാനുള്ള
നമ്മുടെ പ്രതീക്ഷകളെ നഷ്ടപെടുത്തുകയും ജനധിപത്യ വ്യവസ്ഥകള്‍ക്ക് തികച്ചും യോജിക്കാത്ത രീതിയില്‍ ആണ് ഇപ്പോള്‍ നമ്മുടെ ലോകസഭയില്‍ നടന്ന സംഭവങ്ങളെകുറിച്ച് ജനചിന്തകള്‍. ലോകസഭയില്‍ നിലവിലുള്ള ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാള്‍ മരിച്ചിട്ടും ഒരു മിനിറ്റ് മൗനം ആചരിക്കുക പോലും ചെയ്യാതെ സഭാനടപടികള്‍ തുടര്‍ന്നതും
ലോകത്തു ഏറ്റവും ശക്തമായ ജനാധിപത്യ പ്രക്രിയ ഉണ്ടന്ന് അവകാശപ്പെടുന്ന രാജ്യം ആണ് ഇന്ത്യാ, എന്നിട്ടും ഇന്ത്യയിൽ നടന്ന ചില ഭരണ പരിഷ്‌കാരങ്ങൾ പലപ്പോഴും ലോകത്തെ ഞെട്ടിക്കാറുണ്ട് അതിൽ ഈയടുത്തയിടയിൽ നടന്ന ഏറ്റവും വലിയ അണുബോംബ് വർഷം എന്ന് പോലും വിശേഷിപ്പിച്ച നോട്ടു
ഇന്നത്തെ ക്രൈസ്തവർ ആരാധനാ എന്നുപറയുമ്പോൾ തന്നെ പാട്ടും തുള്ളലും ആണ് പ്രതീക്ഷിക്കുക എന്നാൽ എന്താണ് ആരാധന? നോക്കു യേശുക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗമായ ഓരോ മനുഷ്യനും ബലിയര്‍പ്പണത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കണം എന്ന് തന്നെയാണ് തിരുവെഴുത്തു പറയുന്നത്. ഉദാഹരണമായി കയ്‌യീനും ഹാബേലും തങ്ങൾക്കുള്ളതിൽ നിന്നും
അകാലത്തിൽ നഷ്ടമായ ഓരോ വർഷങ്ങളും അതിലൂടെ പിറന്ന അക്ഷരലോകത്തെയും തിരികെപ്പിടിക്കാൻ ആഗ്രഹിച്ച വരവ്.അതിൽ ഞാൻ ആരാണെന്ന് ഒരു ചോദ്യത്തിനല്ല പ്രസക്തി. എന്തിനു ആണ് ഈ തിരിച്ചു വരവ് എന്നാണ്, ഒരുപക്ഷെ പലരുടെയും ചിന്ത. മരണത്തിൻറെ എഴുത്ത് പുരയിൽ ഒരിക്കൽ പോലും 2016
ചെന്നൈ: മണിക്കൂറില്‍ 130-150 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച വര്‍ദ ചുഴലിക്കൊടുങ്കാറ്റ് തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, പുതുച്ചേരി സംസ്‌ഥാനങ്ങളില്‍ കൊടിയ നാശം വിതച്ചു. ഏഴുപേര്‍ മരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍. ആന്ധ്ര കാക്കിനഡയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ കാണാതായി. മൂന്നു സംസ്‌ഥാനങ്ങളിലുമായി ആയിരക്കണക്കിനു വീടുകള്‍
രാജ്യത്തെ കള്ളപ്പണം കണ്ടുകെട്ടാനെന്നപേരിലാണ് നരേന്ദ്രമോഡി ഒരു സുപ്രഭാതത്തിൽ സാധാരണക്കാരെ ബാധിക്കുന്ന കറൻസി നോട്ടുകൾ ഉപയോഗശൂന്യമാക്കിയത്. ഈ നടപടി രാജ്യത്തെ ജനങ്ങളെയാകെ വലച്ചുവെന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല ..മനുഷ്വത്വത്തെ പോലും ഗണ്യമാക്കാതെയാണ് മോദിയുടെ ക്രൂര വിനോദങ്ങൾ നടന്നതെന്നു പൊതുജന പ്രതികരണങ്ങൾ ..എന്നാൽ
അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് ആഗോള ജനതയായിരുന്നുവെങ്കില്‍ ഡോണാള്‍ഡ് ട്രംപ് നിലം തൊടാതെ തോറ്റുവീണേനെ. ആഗോളമാധ്യമങ്ങളുടെ ഭൂഗോളവ്യാപകമായ ട്രംപ് വിരുദ്ധ പ്രചാരണം അത്രയ്‌ക്കുണ്ടായിരുന്നു. എന്നാല്‍, വാഷിങ്‌ടണ്‍ പോസ്‌റ്റും ന്യൂയോര്‍ക്ക് ടൈംസും സി.എന്‍.എന്നും അടക്കമുള്ള അമേരിക്കയിലെ, (ലോകത്തിലെ) ഏറ്റവും വിശ്വാസമേറിയതും ശക്‌തവുമായ മാധ്യമശൃംഖലകള്‍ നടത്തിയ