അബ്രഹാമിനെ ദൈവം വിളിച്ചു. ലോത്തും കൂടെ ഇറങ്ങി. വഴിയിൽ വെച്ചു അബ്രഹാമിന്റെയും ലോത്തിന്റേയും അനുയായികൾ ( ഇടയന്മാർ ) തമ്മിൽ കലഹം ഉണ്ടായി. അവർ ഇരുകൂട്ടരും ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു. ലോത്ത് പച്ചയായ ദേശം തിരഞ്ഞെടുത്തു. അവസാനം ലോത്തിനും കുടുംബത്തിനും (
തിരുവല്ല: സംഗീതത്തിലൂടെ സുവിശേഷകരണം എന്ന ലക്ഷ്യത്തോടെ ക്രൈസ്തവ സംഗീതരംഗത്ത് ഇന്ത്യയിലും അമേരിക്കയിലും സജീവമായി പ്രവർത്തിച്ച, ദിവ്യധാരാ മ്യൂസിക് മിനിസ്ട്രി സ്ഥാപകൻ ജോസ് പ്രകാശ് കരിമ്പിനേത്തിന്റെ സംഗീത ശുശ്രൂഷയുടെ അൻപതാം വാർഷികം ജന്മനാടായ തിരുവല്ല പുളിക്കീഴിൽ നടക്കും. “നന്ദിയോടെ…. @50” എന്ന് നാമകരണം
ഉറച്ചൊന്നു തുമ്മിയാൽ ASCE/SEI 7-10 വൈബ്രെഷൻ റേറ്റിൽ അന്യഭാഷ വരുന്ന മഹാൻ ആണ് അമേരിക്കയിലെ ഹുസ്റ്റൺ ചർച്ചിന്റെ പാസ്റ്റർ ആയ വിൽസൺ വർക്കി. തിരുവല്ലയിൽ ഉണർവ് പെരുന്നാളിന് പോകണമോ അതോ കുമ്പനാട് നടക്കുന്ന 100-ാമത് പെരുന്നാളിന് പോകണമോ എന്ന് ചർച്ച് ബോർഡ്
ബൈബിൾ ഉടനീളം കഥകളുടെയും ഉപകഥകളുടെയും ഒരു കൂമ്പാരമാണ്.. ക്രൈസ്തവ ഭക്തർ ഇവ വായിക്കുന്നു.. അയവിറക്കുന്നു.. ചിലതൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു.. ചിലതൊക്കെ ചിന്തിക്കുന്നു, പഠിക്കുന്നു..ചിലതൊക്കെ വിഴുങ്ങുന്നു , പഠിപ്പിക്കുന്നു.. എന്നാൽ ഈ കഥ ആരും പറഞ്ഞു കേട്ടിട്ടില്ല.. കേൾക്കാൻ സാധ്യതയുമില്ല. വചനം എന്ന
എന്ത് ചെയ്താലും എങ്ങനെ ജീവിച്ചാലും രക്ഷ ഭദ്രം ആണെന്നുള്ള ബ്രദറൺ പഠിപ്പിക്കൽ ഒടുവില് ഈ സമൂഹത്തെ എത്തിക്കുന്നത് സർവ്വകാല നാശത്തിലേക്ക്. ഏറ്റവും ഒടുവില് കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് അമേരിക്കയിലെ ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് (cannabis) കച്ചവട സ്ഥാപനങ്ങൾ നടത്തുന്നത്
കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന തത്വം രാഷ്ട്രീയത്തിലും, ക്ലബ്ബുകളിലും, കായിക മത്സരങ്ങളിലും മറ്റും സ്വീകാര്യമാണ് എങ്കിലും, നീതിന്യായ വ്യവസ്ഥകളിലും ആത്മീയ ത്തിലും മേൽപ്പറഞ്ഞ വാചകം പ്രായോഗികമല്ല എന്ന് മാത്രമല്ല വിരോധാഭാസം കൂടിയാണ്. കള്ളന് ശിക്ഷ വിധിച്ചിട്ട് പോകുന്ന ജഡ്ജി, സൂപ്പർമാർക്കറ്റിൽ കയറി സാധനം
കോടതികൾ ഇന്ന് നീതിയോടെ ജീവിക്കുന്നവരെ അവഹേളിക്കുകയും അനീതി ചെയ്യുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് എടുക്കുന്നത് എന്ന് ഈ അടുത്ത് ഇടയ്ക്ക് നടക്കുന്ന പലതും കാണുമ്പോൾ ഓർമ്മ വരുന്നത്.. ഒരു മനുഷ്യൻ തന്റെ കൺവൻഷൻ പ്രസംഗം കഴിഞ്ഞു ബദ്ധപ്പെട്ട് സ്വന്തം വാഹനം ഓടിച്ച്
ലോകത്ത് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും പെന്തക്കോസ് സഭകൾ അതാതു രാജ്യത്തെ രജിസ്ട്രേഷൻ ബൈലോ അനുസരിച്ചു രജിസ്റ്റർ ചെയ്തു സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ട്, അതിൽ പലതിന്റെയും പേരിന്റെ വാല് ഐപിസി എന്നാണ്. ഐപിസി സഭകളുടെ ശ്രീകോവിലായ കുമ്പനാട്ടു വെച്ച് നടന്ന മാമാങ്കത്തിൽ ശിഖണ്ഡിയെ
അടിപ്പീസിയിലെ ജനറൽ ബോഡിയിൽ ഇന്നലെ കണ്ട കാഴ്ച രാഷ്ട്രീയക്കാരെപ്പോലും അത്ഭുതപ്പെടുത്തും. കേവലം ഒരു മതമായി അധഃപ്പതിച്ചുപോയ ക്രൈസ്തവ മതത്തിനുപോലും പേരുദോഷം ഉണ്ടാക്കുന്ന തരത്തിൽ ഒരു പൂരാഘോഷമാണു ഇന്നലെ ഹെബ്രോൻപുരത്തു നടന്നതു. ദൈവസഭക്കു ഈ ജനറൽബോഡി എന്നൊരു സംജ്ഞ എവിടുന്നു കിട്ടി? ശരീരത്തിൽ
ആ അഭിമാന നിമിഷം കൈവന്നിരിക്കുന്നു… മെയ് 10 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ശുശ്രൂഷകന്മാർക്കായി പണികഴിപ്പിച്ച പാർപ്പിട സമുച്ചയത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കുന്നു. സ്വന്തമായി മൂന്ന് സെന്റ് ഭൂമി, ഒരു വീട്, പെൺമക്കളുടെ വിവാഹം, മക്കളുടെ പഠനം, ജോലി, ചികിത്സ ഇതൊക്കെ ബഹുഭൂരിപക്ഷം