സ്വയം പ്രഖ്യാപിത പാസ്റ്റർ ആയ ഈ വ്യഭിചാരിയെ സൂക്ഷിക്കുക.

സ്വയം പ്രഖ്യാപിത പാസ്റ്റർ ആയ ഈ വ്യഭിചാരിയെ സൂക്ഷിക്കുക.
February 02 21:32 2021 Print This Article

ഇവന്റെ പേര് ബോവസ്, പാസ്റ്റർ ആണെന്ന് പരിചയപ്പെടുത്തുന്ന ഇവൻ അംഗീകരിക്കപ്പെട്ട ഒരു സംഘടനയിലെയും പാസ്റ്റർ അല്ല. ഇപ്പോൾ പന്തളം ഭാഗങ്ങളിൽ ആണ് ഇവന്റെ വേലവെപ്പ് വിളയാടൽ. സമുദായസഭകളിൽപ്പെട്ട സ്ത്രീകളുടെ ബന്ധനം അഴിക്കുന്നതാണ് ഇവന്റെ ഇഷ്ടവിനോദം. അതിന് കൂട്ടിക്കൊടുപ്പുകാരിയായി നിൽക്കുന്നത് തുമ്പമൺ നര്യാപുരത്തു കർമ്മേൽ എന്ന പേരിൽ ഹോട്ടൽ നടത്തുന്ന ബിന്ദു എന്ന പെന്തകോസ്ത് സ്ത്രീ ആണ്. ഇവൻ വല്യ കൃപ ഉള്ള പാസ്റ്റർ ആണെന്ന് കടയിൽ വരുന്ന പല സ്ത്രീകളോടും പറഞ്ഞു അവരെ ഇവന്റെ അടുക്കൽ എത്തിക്കുകയും, ഇവളുടെ വീട് അവനു ബന്ധനം അഴിക്കാനുള്ള ശാല യായി ഒരുക്കി കൊടുക്കുകയും ചെയ്യുന്ന പിമ്പ്. പല രോഗങ്ങളാലും, ദുരിതങ്ങളാലും ഇവന്റെ അടുക്കൽ പ്രാർത്ഥിക്കാൻ ചെല്ലുന്ന സ്ത്രീകളോട് ‘എലീശ പ്രവാചകൻ ഒരു കുഞ്ഞിന്റെ മേൽ കമിഴ്ന്നു കിടന്നപ്പോൾ ആണ് സൗഖ്യം ആയത് എന്നും മറ്റും പറഞ്ഞു വചനത്തെ വളച്ചൊടിച്ചു അവരെ ഉപയോഗിക്കുകയാണ് ഇവന്റെ രീതി. ഇവന്റെ ഇരയായ പല സഹോദരിമാരും പടയാളിയുമായി സംസാരിച്ചു. പ്രായമായ പെൺകുട്ടികൾ ഉള്ളതുകൊണ്ടും, കുടുംബജീവിതം തകരാതിരിക്കാനും അവർ ഒന്നും പുറത്തു പറയാതെ ഇരുന്നു. എന്നാൽ ഇപ്പോഴും പല സ്ത്രീകളും ഈ കാമഭ്രാന്തന്റെ ഇരയാകുന്നു എന്നുള്ള അറിവാണ് ഈ വിഷയങ്ങൾ അവർ പടയാളിയോട് പറയാൻ കാരണം. നാളെ ഈ വ്യഭിചാരിയെ ജനം തിരിച്ചറിയുമ്പോൾ പെന്തകോസ്ത് പാസ്റ്റർ എന്ന് ആയിരിക്കും വാർത്ത, സത്യത്തിൽ ഇവന് ഒരു പെന്തകോസ്ത് സഭയുമായും ബന്ധമില്ല. ഐപിസിയിൽ നിന്നും ചാടി ഇപ്പോൾ TPM ൽ പോകുന്നവളാണ് ബിന്ദു. TPM സഭ എത്രയും പെട്ടന്ന് ഈ കൂട്ടിക്കൊടുപ്പുകാരിയെ സഭയിൽ നിന്ന് പുറത്താക്കണം. ഇവളുടെ ഹോട്ടലിലെ പാചകക്കാരൻ ആയി ഈ വ്യഭിചാരി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ഇവന്റെ വ്യഭിചാര കഥകൾ കൂടുതൽ തെളിവുകളോടെ വൈകാതെ പുറത്ത് വിടുന്നതാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.