പെന്തകോസ്തുകാരുടെ മുഴുവൻ ഉത്തരവാദിത്തങ്ങളും ആഗോളപരമായി തീറ് എഴുതി കൊടുത്തിരിക്കുകയാണ് “ക്രൈസ്തവ എഴുത്തുപുര” എന്ന തൊഴുത്തുപുരക്ക് എന്നാണ് ഇതിലെ സകല ഏമാന്മാരുടെയും വിചാരം. രാവും പകലും പെന്തകൊസ്തുകാരുടെ ഉന്നമനം മാത്രമേ ഇവന്മാർക്ക് ലക്ഷ്യമായുള്ളു താനും. ഇനി കാര്യത്തിലേക്ക് വരാം. കഴിഞ്ഞ ദിവസം യൂ
(ഐപിസിക്കാർ അറിഞ്ഞിരിക്കേണ്ട യാഥാർഥ്യങ്ങൾ) കെ.ഇ. എബ്രഹാം തന്റെ ആത്മകഥയിൽ എഴുതിയ വസ്തുതകൾ സഹിതം പോയിന്റ് പോയിന്റായി എഴുതിയ ഒന്നാം പാർട്ടിനു ശേഷം വന്ന ചില ഭീഷണികൾ ആണ് പാർട്ട് 2 എഴുതുന്നതിനു ഏറെ പ്രചോദനം ആയത്. ഒപ്പം കെ ഇ എബ്രഹാം
സങ്കരയിനമല്ല ഒർജിനൽ സാത്താന്റെ സന്തതി റോയ്സൺ ജോണി അണക്കരയിലേക്ക്. കുറത്തികാട് സഭ തകർത്തു മുടിച്ചു വാരിയിട്ട് അതെ മുടിപ്പിക്കുന്ന ആത്മാവുമായി ഹൈറേഞ്ചിലേക്ക് വണ്ടികയറിയ നശിപ്പിപ്പുകാരൻ, പനാമർഅടിച്ചു ചത്തവന്റെ കൊച്ചുമകൻ അണക്കരയിൽ ലാൻഡ് ചെയ്തു. ഏത് വ്യഭിചാരിയെയും, കള്ളനെയും, ഏതു പോക്രിയെയും, രണ്ടു
(ഐപിസി ക്കാർ അറിഞ്ഞിരിക്കേണ്ട യാഥാർഥ്യങ്ങൾ; ഭാഗം -1) ▪️1899 ൽ പുത്തൻകാവിലാണ് കെ ഇ എബ്രഹാമിന്റെ ജനനം.▪️ഏഴാം വയസ്സിൽ (1906) കർത്താവിനെ രക്ഷകനായി സ്വീകരിച്ചു.▪️പക്ഷെ പതിനാലാം വയസ്സിൽ (1912) ആണ് ആ നിർണയം കയ്യിൽ കിട്ടിയത്. (ഈ വിഷയത്തിൽ ഉള്ള അറിവില്ലായ്മ
“എന്നാൽ ഒടുവിൽ“… പാസ്റ്റർ. രാജു ജോൺ, അടൂർ എഴുതുന്ന ജീവിതാനുഭവം.1980 ൽ ഞാൻ കർത്താവിന്റെ വേലയ്ക്കു ഇറങ്ങി. 90 മുതൽ കുടുംബമായി ഐപിസി അടൂർ ഈസ്റ്റ് സെന്ററിൽ സ്വന്തം സ്ഥലമായ പഴകുളത്ത് ഒരു പുതിയ പ്രവർത്തനമാരംഭിച്ച് എട്ടുവർഷം പഴകുളത്ത് പ്രവർത്തിച്ചു. അതിനുശേഷം
പിജി എബ്രഹാമിന്റെ സെന്റ് ഓഫ് തീരുമാനിച്ച അന്ന് തുടങ്ങി പിജി ക്ക് കൊടുക്കാനുള്ള 7 ലക്ഷം രൂപ കൊടുക്കണമെന്ന് പറഞ്ഞു പിജി യുടെ അനുയായികൾ കമ്മിറ്റിയിൽ കോലാഹലം ആയിരുന്നു. ഇങ്ങനെയൊരു പടലപ്പിണക്കം ഉണ്ടാക്കാൻ പിജി തന്നെ ശിങ്കിടികളെ ചട്ടം കെട്ടിയിരുന്നു. ഇന്നലെ
മാർക്ക് ട്വെയിൻ( Mark Twain ) ഉദ്ധരണികളിലെ വരികളല്ല മുകളിൽ ചേർത്തിരിക്കുന്നത്. മറിച്ച് നുണ പ്രചാരണവുമായി ഐപിസിയുടെ ജനറൽ പ്രസിഡന്റ് വത്സലൻ അമേരിക്കയിലെ ഓരോ സ്റ്റേറ്റിലും കറങ്ങി നടക്കുന്നു. അങ്ങനെ ഇന്നലെ ( 23 /4 /2022 ) ഹൈ ടെക്ക്
ചിലരുടെ ഡയലോഗ് കേട്ടാൽ എത്രയും വേഗം ബൈബിൾ ബാൻ ചെയ്യണമെന്നു തോന്നുന്നു. അതിൽ മോശ ഒരുത്തനെ അടിച്ചു കൊന്നതും, പെട്ടകത്തിന് നേരെ കൈനീട്ടിയ ഉസ്സ മരിച്ചുവീണതും, യാക്കോബിന്റെ കപടതകളും, അമ്മായിഅപ്പനെ ചതിച്ചതും, ദാവീദ് പെണ്ണുപിടിക്കാൻ പോയതും മുതൽ… സഹോദരന്റെ ഭാര്യയെവെച്ചു കൊണ്ടിരുന്ന
“അമ്മാവന് അടുപ്പിലും ആവാം”.. എന്നപോലെ ആണ് യൂ കെയിലെ ചർച്ച് ഓഫ് ഗോഡിന്റെ ഓവർസീർ ജോ കുര്യന്റെ കാര്യം. പുള്ളിക്കാരന്റെ കാര്യം വരുമ്പോൾ ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെതായ നിയമങ്ങളും, നിയമസംഹിതകളും ഒക്കെ ആണ്. പച്ച മലയാളത്തിൽ പറഞ്ഞാൽ പഴയ മാടമ്പി സ്റ്റൈൽ. ഇനി
പെന്തക്കോസ്തുകാരുടെ ഇടയിൽ ജാതിചിന്ത മാത്രം ഉണ്ടാക്കുന്ന ഒരു കൂശ്യൻ ചില നാളുകൾക്കു മുമ്പ് ഇട്ട വിഡിയോ പോസ്റ്റ് കാണുവാനിടയായി. പോസ്റ്റുമാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. അതിനെ സപ്പോർട്ട് ചെയ്യുവാൻ അനീഷ് കാവാലം എന്ന വായ് പോയ കോടാലിയുടെ