പത്തുദിവസത്തെ ഇടവേളയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് മൂലം മരണപ്പെട്ടു. ഇൻഡോറിൽ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ പാസ്റ്റർ. എ ജെ സാമുവേൽ (87) ഈ മാസം 7 ന് നിത്യതയിൽ പ്രവേശിച്ചു. 16 ന് അദ്ദേഹത്തിന്റെ മകൻ ജോൺസൺ
കഥ നടക്കുന്നത് മെസൊപ്പൊത്തോമിയയിലെ പ്രധാന നഗരമായ ഉസ്ബക്കിസ്താന്റെ തലസ്ഥാനമായ ഹ്യൂസ്റ്റണിൽ ആണ്. അന്ന് ആസാഫ് കാലിൽ ഫിലാഡൽഫിയ സ്റ്റേറ്റ് വാച്ച് കെട്ടിക്കൊണ്ട് ഉയർന്നും പൊങ്ങിയും ഇരിക്കുന്ന കാലം. ഇതേ കാലയളവിൽ (BC 261 ) ആണ് അശോക ചക്രവർത്തി കലിംഗയുദ്ധം തുടങ്ങി
മാനുഷീക ബുദ്ധിയിൽ ചിലർ ചേർന്ന് ഒരുവന്റെ വഴി അടയ്ക്കുവാൻ ശ്രമിക്കുമ്പോൾ, അവിടെ ദൈവികമായ ഇടപെടലുകൾ ഉണ്ടാകും. ആശ നഷ്ട്ടപ്പെട്ട നിസ്സഹായകന്റെ വഴി വിശാലമാക്കുന്ന ഒരു ദൈവത്തെ അടുത്തറിഞ്ഞ ഒന്ന് രണ്ട് അനുഭവങ്ങൾ ഇവിടെ കുറിക്കാതെ തരമില്ല….. മാറത്ത് പൊൻകച്ച കെട്ടി അഗ്നി
തൃശ്ശൂർ മുരിയാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൈശാചിക ഗ്രൂപ്പായ എമ്പറർ ഇമ്മാനുവേൽ സംഘത്തിന്റെ ഗുണ്ടാ ആക്രമണത്തിൽ ബ്രദർ ഷിജുമോൻ തങ്കപ്പൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. വീഡിയോ കാണാം …. എമ്പറർ സാത്താൻ തട്ടിപ്പുകാരുടെ ദുരുപദേശങ്ങളെയും വചന വൈരുധ്യങ്ങളെയും തുറന്നു കാണിക്കുന്നു എന്നതാണ് ആക്രമണ
ശാരോൺ ജനറൽ ബോഡി കഴിഞ്ഞപ്പോൾ കണക്ക് അവതരിപ്പിച്ചു. മൂന്നു കോടി ചിലവഴിച്ച വഴി ആരും ചോദിക്കരുത്, ചോദിച്ചാൽ മുട്ടുകാൽ കാണില്ല. കണക്ക് ചോദിക്കില്ല എന്ന് ഉറപ്പുള്ള റിജിയൺ പ്രതിനിധികളെ നേതൃത്വം ഇലക്ഷൻ ഇല്ലാതെ പേര് നിർദ്ദേശിച്ച് തിരഞ്ഞെടുത്ത് ചായയും, വടയും കൊടുത്ത്
പെന്തക്കോസ്ത് സഭയിലെ തീവ്രവാദം: അനാവൃതമാകുന്ന പൊയ്മുഖങ്ങളെ ഇവിടെ തുറന്നുകാട്ടുന്നു. ഇന്ത്യൻ പെന്തക്കോസ്തു സഭ എന്ന സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് ഇപ്പോൾ ജനറൽ മുതൽ അങ്ങു സ്റ്റേറ്റുകളിൽവരെ നടന്നുകൊണ്ടിയ്ക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കുമ്പനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഇന്ത്യയിലെ
കെ. കോശി എന്ന വമ്പൻ സ്രാവ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ ഒരു ദൈവദാസൻ ഐപിസി പ്രസ്ഥാനത്തെപ്പറ്റി എന്തോ പറഞ്ഞപ്പോൾ ചോദിച്ച ചോദ്യമാണ്. സുവിശേഷികരണത്തിനു ഈ ഗ്രൂപ്പ് അംഗങ്ങൾ എന്ത് ചെയ്തു ?? ഐപിസിക്കു നിങ്ങൾ നാളിതു വരെ എന്ത് സംഭാവന ചെയ്തു
ഐപിസി പത്തനാപുരം സെന്റർ സ്ഥാപകനും പാസ്റ്ററും ആയിരുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ. ഇ. സി. ജോർജ്ജിന്റെ മകനും ഐപിസി ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ സാം ജോർജ്ജിനെതിരെയാണ് ഐപിസിയിൽ നിന്നും പുറത്താക്കപ്പെട്ടവനും, ഇപ്പോഴത്തെ ജനറൽ പ്രസിഡന്റിന്റെയും ബംഗ്ലോവിലേയും ഗുണ്ടയും തെറിയനുമായ കെ
‘വെളിച്ചത്തിലൂടെ ഒറ്റക്ക് സഞ്ചരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു ആത്മാർത്ഥ സുഹൃത്തുമൊത്തു ഇരുട്ടിലൂടെ സഞ്ചരിക്കുന്നത് ” എന്നാണ് അന്ധയും ബധിരയും ആയിരുന്ന ഇതിഹാസ വനിത ഹെലൻ കെല്ലർ സൗഹൃദത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. നല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നും താങ്ങും തണലുമാണ്. മനസ്സ് സമ്മർദ്ദങ്ങളിൽ
കുഴിക്കാല അസംബ്ലീസ് ഓഫ് ഗോഡ് സഭാപാസ്റ്റർ ജോമോൻ ജോർജ്ജിനെതിരെ സഭാ വിശ്വാസികൾ പരാതിയുമായി രംഗത്ത്. രണ്ട് ആഴ്ച്ചകൾക്ക് ഉള്ളിൽ ഇയാൾക്കെതിരെ നേതൃത്വം നടപടി എടുത്തില്ലെങ്കിൽ പോസ്കോ നിയമപ്രകാരം കേസ് രെജിസ്റ്റർ ചെയ്യും എന്നാണ് വീട്ടുകാർ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് പാസ്റ്റർ.