ലോകം കണ്ടതിൽ വച്ചേറ്റവും ഉന്നതരായ ഭരണാധികാരികളിൽ ഒരുവനായിരുന്നു അമേരിക്കയുടെ മുപ്പത്തിയഞ്ചാമത് പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി… ഒരിക്കൽ തന്റെ പതിവ് ഔദ്യോഗിക സന്ദർശനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ഭാര്യ ജാക് ലിൻ കെന്നഡിയുമായി ഒരു പത്രപ്രവർത്തകൻ അഭിമുഖത്തിന് സമയം ചോദിച്ചിരുന്നു… ആ
ഒരിക്കല്‍ ഒരു സ്ത്രീ പുരോഹിതന്റെ അടുക്കല്‍ വന്നുപറഞ്ഞു ‘അച്ചോ…, എനിക്കൊരു ബലഹീനതയുണ്ട്, ചീത്ത വിളിക്കരുതെന്നു എത്ര ആഗ്രഹിച്ചിട്ടും അരിശം വരുമ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ ഉള്‍പ്പെടെ ചീത്ത വിളിക്കുന്നു. ഞാന്‍ എന്തു ചെയ്യണം…. ??’ അച്ചന്‍ അവരോടു പറഞ്ഞു, ‘സഹോദരി, നിങ്ങളൊരു
ചില നാളുകൾക്ക് മുന്പ് ജിഎം ന്യൂസിൽ വന്ന ലേഖനം ആണ് വൻ വിവാദത്തിനു തീകൊളുത്തിയത്. വലിയ ദർശനത്തോടും, കാഴ്ചപ്പാടോടും കൂടിയാണ് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ബോർഡ് മിഷനറിയായി ജോ കുര്യനെയും കുടുംബത്തെയും തിരഞ്ഞെടുത്തത്. എന്നാൽ കേരളത്തിൽ നിന്നും ഇംഗ്ലണ്ടിന്റെ
ന്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും ശേഷിയുള്ള ഇച്ഛാശക്തിയോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. നേരായത് ചിന്തിക്കുവാനും നന്മ പ്രവര്‍ത്തിക്കുവാനുമാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥനായ മനുഷ്യന്‍ സൂത്രങ്ങള്‍ അന്വേഷിച്ച് തുടങ്ങി. താല്ക്കാലിക നേട്ടങ്ങളുടെ മോഹവലയത്തില്‍ കുടുങ്ങി സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് ഏത് നിഷ്ഠൂരതയും
ആരാണ് ഈ മിസ്റ്റർ പ്രൈവറ്റ് ? ഈ പേർ ഇവന് എങ്ങനെ ലഭിച്ചു. പറയാം. ഇവനിഷ്ടമില്ലാത്തവരെ ഫോണിന്റെ കോളർ ഐഡി ബ്ലോക്ക് ചെയ്തു തെറിവിളിക്കുന്നതാണ് ഇവന്റെ സ്ഥിരം തൊഴിൽ. കോളർ ഐഡി ബ്ലോക്ക് ചെയ്തു വിളിച്ചാൽ ആരെ വിളിക്കുന്നുവോ അവരുടെ ഫോണിന്റെ
സൗജന്യമായി ലഭ്യമായത് നിങ്ങള്‍ സൗജന്യമായി തന്നെ കൊടുപ്പിന്‍ എന്ന് പഠിപ്പിച്ച ക്രിസ്തു ശിഷ്യര്‍ ഇപ്പോള്‍ തിരക്കില്‍ ആണ്. എങ്ങനെയെങ്കിലും കൂടിയ വിലയ്ക്ക് വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്നത് മാനുഷീക ദൃഷ്ടിയില്‍ പോലും ആശ്ചര്യമായിരിക്കുന്നു. യേശുക്രിസ്തുവിന്റെ ഐഹീക നാളുകളില്‍ നടത്തിയ ശുശ്രൂഷകള്‍ വേദപുസ്തകത്തില്‍ തെളിവ്
ഈ വർഷത്തെ അമേരിക്കയിലെ മലയാളി പെന്തക്കോസ്തു കോൺഫറൻസുകൾ പരിസമാപ്തിയിലേക്കു നീങ്ങുമ്പോൾ, മുൻകാലങ്ങളെ അപേക്ഷിച്ചു, ക്രിസ്തിയ സ്വയപ്രഖ്യാപിത “കൂപമണ്ഡൂക പത്രമാഫിയ” സംഘങ്ങളുടെ അതി പ്രസരം താരതമ്യേന കുറവായിരുന്നു എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. മാത്രമല്ല, കൺവൻഷൻ വേദികളിൽ അവർക്കു ലഭിക്കുന്ന സ്വീകാര്യത പരമ
ഇന്ത്യയിൽ ക്രിസ്ത്യൻ രക്ത സാക്ഷി ദിനം ആചരിക്കുന്നു .പെർസികുഷൻ റിലിഫ് എന്ന ക്രിസ്തവ സംഘടന ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത് കാലത്തിന്റെ താണ്ഡവത്തിനിടയിൽ ക്രൈസ്തവർ അനേക പീഡകളിൽ കൂടി കടന്നുപോയി. എന്നാൽ അവയൊന്നും ക്രൈസ്തവരെ തളർത്തിയില്ല മറിച്ച് വളർത്തുകയാണ് ചെയ്തത്. എന്നാൽ
ഒരു ആത്മീയവേഷധാരിയുടെ കൂടി മുഖംമൂടി ഇവിടെ വലിച്ചുകീറുകയാണ്. പടയാളിക്കു ഇതില്‍ ഒട്ടും താല്പര്യമുണ്ടായിട്ടില്ല. പക്ഷേ സാധാരണക്കാരന്റെ വിയര്‍പ്പിന്റെ ഫലം തട്ടിപ്പിലൂടെ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ഉപയോഗിക്കരുത്. ഇങ്ങനെയുള്ളവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരിക തന്നെ വേണം. വിസ്‌ക്വയര്‍ ലൈവ് ടി.വി.യുടെ യു.കെ. മാനേജര്‍
കെ എ ജോണി 80 കളില്‍ ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ ബി എയ്ക്ക് പഠിക്കുമ്പോള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയായി പ്രീഡിഗ്രി ക്ലാസ്സില്‍ ദിലീപുണ്ടായിരുന്നു. അന്ന് പക്ഷേ, ദിലീപ് ഗോപാലകൃഷ്ണനായിരുന്നു. ഗോപാലകൃഷ്ണനെക്കുറിച്ച് കൂട്ടുകാര്‍ പറഞ്ഞുകേട്ട അറിവേയുള്ളൂ. അല്ലറ ചില്ലറ മിമിക്രിയുമായി നടന്നിരുന്ന ഒരു