കാലങ്ങളായി ഉൾപ്പോരു നടന്നുകൊണ്ടിരുന്ന യുകെയിലെ മലയാളി പെന്തക്കോസ്തു അസോസിയേഷനിൽ പൊട്ടിത്തെറികൾ നടക്കുന്നതായി ശബ്‌ദരേഖകൾ പുറത്ത്. മലയാളി പെന്തക്കോസ്തു അസോസിയേഷൻ യു കെയുടെ ട്രസ്റ്റിമാർ തമ്മിൽ ഘോര വാക്കുതർക്കം, അതും നവ മാധ്യമങ്ങളിൽക്കൂടി പുറത്തുവരുന്നു. ആരും ഞെട്ടണ്ട, കാര്യത്തിലേക്കു കടക്കാം. യു കെയിലെ
ഇന്നത്തെ പെന്തകോസ്ത് തലമുറ നേരിടുന്ന സാമൂഹിക പ്രതികൂല വ്യവസ്ഥിതികളെയും ചുറ്റുപാടുകളെയും അതിജീവിക്കുവാൻ സജ്ജരാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു . ഏതൊരു സമുദായവും അവരുടെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ ബദ്ധശ്രേദ്ധാലുക്കൾ ആണ് . അതിനു ആവശ്യമായ പാഠങ്ങൾ അവർക്കു നൽകി വരുന്നു .
പ്രീയ ദൈവമക്കളെ, ഒരു പാവം ഐ പി സി ഗുണ്ട [ഡാനി ക്രിസ്റ്റി ) എന്നെ ഇപ്പൊൾ വിളിച്ചിരുന്നു 1 മണികൂർ അധികം സംസാരിച്ചു. തെറിയും വിളിച്ചു. പാവം എന്റെ വീട്ടിൽ വരാം എന്ന് പറഞ്ഞു. വചനത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കാൻ
ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അച്ചായന്മാരുടെ കത്ത് കിട്ടി, എന്നാൽ കൃത്യസമയത്ത് മറുപടി അയക്കാൻ സാധിക്കാത്തതിനാൽ ഖേദം അറിയിക്കുന്നു. തിരക്കായതിനാൽ ഇന്ന് അല്പം സമയം കിട്ടി മറുപടി അയക്കുന്നു. താമസിച്ചതിൽ സദയം ക്ഷമിക്കുക!! മറുപടി പ്രതീക്ഷിച്ചുകൊണ്ട്. സ്വലേ… ഈ
നിലമ്പൂരിൽ നിന്നും തിരുവല്ലയിലേക്ക് പകൽ യാത്ര ചെയ്ത്എത്തണമെങ്കിൽ രണ്ട് ട്രെയിൻ കയറണം. എന്റെ അക്കാലത്തെ പകൽ യാത്രകൾ എത്ര മനോഹരം! ആദ്യം കയറുന്ന ട്രെയിൻ രണ്ട് മണിക്കൂറിനുള്ളിൽ ഷൊർണ്ണൂരിൽ എത്തും. അടുത്ത ട്രെയിൻ 4 മണിക്കൂറിനുള്ളിൽ തിരുവല്ലയിൽ എത്തും. ചുരുക്കി പറഞ്ഞാൽ
കെ സി തോമസിനെ അടുത്ത ഐ പി സി പ്രസിഡന്റ് ആക്കാൻ സൈബർ ഗുണ്ടകളുടെ ഗുണ്ടാ വിളയാട്ടം, ഐപിസിയിലെ അടുത്ത തിരഞ്ഞെടുപ്പിൽ ആര് ഭരിക്കണം, ആര് ജയിക്കണം എന്ന് തീരുമാനിക്കാൻ സോഷ്യൽ മീഡിയയിലെ ഗ്രൂപ്പ് മുതലാളികൾക്കു ടെന്റ്ർ. അതിനു വേണ്ടി എന്തും
ചിലതു തുറന്നു പറയുന്നതിനു മുന്പ് ഒരുകാര്യം വ്യക്തമാക്കട്ടെ. വ്യക്തിപരമായി ഞാൻ ആരേയും അവഹേളിക്കുന്നില്ല, പക്ഷേ ചില ദിവസങ്ങളായി എന്നെ നാട്ടിൽ നിന്നു വിളിച്ചും, ഈ മെയിലിലും വന്നുകൊണ്ടിരിക്കുന്ന മെസ്സേജുകൾ കണ്ടിട്ടും കേട്ടിട്ടും ഒരു സ്ത്രീ എന്ന പരിഗണനകൊടുത്ത് മൗനമായിരുന്നു. എന്നാൽ പലതും
കുമ്പനാട് സെന്ററിന്റെ കീഴിലുള്ള 66 -67 സഭകൾക്ക് പാസ്റ്റർ വൽസൻ അയച്ച കത്ത് വായിക്കുവാൻ വേണ്ടി എത്തിച്ചിരുന്നു. അത് ഇന്ന് സഭകളിൽ വായിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇന്നലെ നടന്ന മാസയോഗത്തിൽ അത് എല്ലാ പാസ്റ്റർമാർക്കും കൊടുത്തിരുന്നു എത്താൻ കഴിയാതിരുന്നവർക്കു അത്
പാസ്റ്റർ വൽസനും കുടുംബത്തിനും എതിരെ വ്യാജ പ്രചാരണം അഴിച്ചു വിട്ടാൽ ഐപിസി ശരിയാകുമോ ഇതൊക്കെ ഭീരുത്വം മാത്രമാണ്. തുറന്നു പ്രതികരിക്കുന്ന ഏതൊരു വ്യക്തിയേയും ക്രൂശിക്കുക എന്നതാണ് പ്രസ്‌തുത നേതൃത്വത്തിന്റെ പാഠവം. അത് ആരായാലും ചെറിയവർ എന്നോ വലിയവർ എന്നോ ഇല്ല.ഇങ്ങനെ ഒരു
കുമ്പനാട് സെന്റർ പി വൈ പിഎ ക്രൈസ്തവ ധാർമ്മികത പോലും മറന്നു ധാർഷ്ട്യം കാണിക്കുന്നു. മാത്രമല്ല സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ കൂട്ടുപിടിച്ചു വ്യാജ പ്രസ്താവന ഇറക്കുന്നു. കുമ്പനാട് പി വൈപിഎ സൈലൻ അർമാണിയെ ഈ ക്യമ്പിൽ വിളിക്കരുത് എന്ന് ശക്തമായ താക്കീതു