രാജ്യത്ത് അഴിമതിയും വഞ്ചനയും കൈക്കൂലിയും രാഷ്ട്രീയ ഇടപെടലുകളാൽ നീതി നടപ്പാക്കാതെ വന്നപ്പോൾ അതിനെല്ലാം പരിഹാരമായി നീതി നടപ്പാക്കുവാൻ കൊണ്ടുവന്ന സംവിധാനമാണ് ലോകായുക്ത.മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് കൊടുത്ത കേസിൽ ജഡ്ജിമാർക്ക് തമ്മിൽ വ്യത്യസ്ത അഭിപ്രായമാണത്രേ.അതായത് ശരിയോ
മലയാള സിനിമയിൽ ഉള്ളവർക്ക് ഓസ്കാർ കിട്ടിയില്ലെങ്കിലും ഐപിസിയിലെ രാഷ്ട്രീയ കോമാളികൾക്കു ഓസ്കാർ ഏതാണ്ട് ഉറപ്പിക്കാം. വത്സലൻ എന്ന ഐപിസി യുടെ എതിർക്രിസ്തു ജനറൽ പ്രസിഡന്റായി വരും മുമ്പ് ഐപിസിയിൽ രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും അത് ലോക്കൽ സഭകൾ അത്രയ്ക്ക് അറിഞ്ഞിരുന്നില്ല. എന്നാൽ കള്ളവോട്ടിലൂടെ
ഉടായിപ്പ് പ്രവാചകൻ, സർവ്വകലാ വല്ലഭൻ സാക്ഷാൽ അളിയൻകുഞ്ഞ് കുവൈറ്റിലുള്ളവരെ ഉദ്ദരിച്ചുണർത്താൻ ദേ കുവൈറ്റിലേക്ക് വരുന്നു. അമേരിക്ക മുഴുവൻ ഉദ്ദരിച്ചു കഴിഞ്ഞു. പുതിയ മണ്ഡലത്തിലേക്ക് വലയുമായി ഇറങ്ങിയിരിക്കുകയാണ്. ( ഇത് പടയാളി പറഞ്ഞതല്ല. ഈ അളിയൻ കുഞ്ഞുതന്നെ തന്റെ സഭയിലെ വിശ്വാസികളോട് പറഞ്ഞതാണ്.
പണം കൊടുത്ത് വാങ്ങിക്കൂട്ടാവുന്നത് എല്ലാം വാങ്ങികൂട്ടി, വായടപ്പിക്കാൻ, എല്ലിൻ കഷണം വിഴുങ്ങാൻ കൂട്ടാക്കാത്ത പ്രതിയോഗികളെയും, പ്രതിപക്ഷത്തെയും, വിമർശകരെയും തനിക്ക് വഴങ്ങാത്തവരെയും എല്ലാം തച്ചുടച്ച്, ജയിലിൽ ആക്കി, കള്ളക്കേസുകളിൽ കുടുക്കി, അപകടമരണങ്ങളിൽ പെടുത്തിയും അതിവേഗം ഒരു ഫാസിസ്റ്റ് രാജ്യമായി മാറുകയാണ് എന്ന് ഭയക്കുന്നു.
ഒരു കുടുംബം തകരുമ്പോൾ, ഒരു ആത്മഹത്യ നടക്കുമ്പോൾ, അതിനെ വിശകലനം ചെയ്യുവാനും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു തകർച്ചയുടെ അനന്തര ഫലമായി, മറ്റൊരു ദുരന്തം ഒഴിവാക്കുവാൻ പ്രയത്നിക്കുവാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു. ഏതു സംഭവത്തിനും രണ്ടു ഭാഗങ്ങൾ ഉണ്ടാവുക
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല……”എന്ന് വായ് തോരാതെ കുഞ്ഞാടുകളോട് പ്രസംഗിച്ചു
ഇതെല്ലാം ക്രൈസ്തവ മേടയിൽ സ്ഥിരമായി കേൾക്കുന്ന ഡയലോഗ് ആണ്… എന്നാൽ പലരും എട്ടു വീട്ടിൽ പിള്ളമാരും, പകലോമറ്റം കുടുംബക്കാരും, ബ്രാഹ്മണ കുല ജാതരും, പട്ടര് മാർഗ്ഗം കൂടിയവരും, ക്നാനായ തൊമ്മന്റെ പിന്തുടർച്ചക്കാരും ഒക്കെയാണ്… ബാക്കിയുള്ളവരെല്ലാം തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും ഒക്കെ ആണ് ..
ബ്രഹ്മപുരം പ്രതിസന്ധി പരിഹരിക്കാൻ താങ്കൾ ഒരുകോടി തള്ളിയതായി അറിയുന്നു.. നല്ല കാര്യം സാർ.. എന്നാൽ എന്താണ് അവിടെ പ്രതിസന്ധി എന്ന് താങ്കൾ ചോദിക്കാതെ, എങ്ങനെ ഈ പ്രതിസന്ധി ഉണ്ടായി എന്ന് ചോദിക്കാതെ മുഖംമിനുക്കാൻ ഒരു കോടി കൊണ്ട് തള്ളിയപ്പോൾ, സാധാരണക്കാരിൽ ഒരുവനായ
പ്രസിഡന്റും സംഘവും ഭരണഘടനാ ഭേദഗതി സംബന്ധിച്ച് സെന്ററുകളിൽ പാസ്റ്റേഴ്സിനോടും മറ്റും വ്യാജം പറയുന്നതായി കേൾക്കുന്നു. എന്താണ് യാഥാർഥ്യം ? 1. മാണിയാറ്റ് ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ അവതരിപ്പിക്കുന്ന ഭേദഗതി മറ്റ് എക്സിക്യൂട്ടീവ്സിന് ചില മണിക്കൂറുകൾക്ക് മുമ്പാണ് നൽകിയത്. അത് പഠിക്കാനോ
(സ്നേഹമുള്ളതുകൊണ്ടാണ് കത്തയച്ചത് എന്ന് മാത്രം) ബാംഗ്ലൂരിൽ താമസിക്കുന്ന സ്വപ്നയ്ക്ക് 30 കോടി രൂപ വാർത്തകളും ഡയലോഗുകളും ഒഴിവാക്കി തെളിവുകൾ എല്ലാം തിരികെ കൊടുത്തു നാടുവിട്ടു പോയാൽ തരാമെന്ന് ഓഫർ അറിയുന്നു. എന്റെ ചിന്തയിൽ നിങ്ങൾ ആ 30 കോടിയും വാങ്ങി പൊടിയുംതട്ടി