ജീവിതം ധന്യവും അർത്ഥ പൂർണമാകുന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പങ്കിടുവാനുമുള്ള അവസ്ഥയിൽ ആണ്. കാർമേഘ പടലങ്ങളിലും രജതരേഖ പോലെ ആത്മാർത്ഥ സ്നേഹത്തിന്റെ പ്രകാശം പരത്തുന്ന ചിലരെ നമുക്ക് കണ്ടെത്തുവാൻ ഇടയാകും. അതിൽ ഒരുവനാണ് ഇൻഡോറിന്റെ അപ്പോസ്തോലൻ എന്നറിയപ്പെടുന്ന പാസ്റ്റർ എ. ജെ. ശാമുവേൽ.
കഥ നടക്കുന്നത് മെസൊപ്പൊത്തോമിയയിലെ പ്രധാന നഗരമായ ഉസ്ബക്കിസ്താന്റെ തലസ്ഥാനമായ ഹ്യൂസ്റ്റണിൽ ആണ്. അന്ന് ആസാഫ് കാലിൽ ഫിലാഡൽഫിയ സ്റ്റേറ്റ് വാച്ച് കെട്ടിക്കൊണ്ട് ഉയർന്നും പൊങ്ങിയും ഇരിക്കുന്ന കാലം. ഇതേ കാലയളവിൽ (BC 261 ) ആണ് അശോക ചക്രവർത്തി കലിംഗയുദ്ധം തുടങ്ങി
മാനുഷീക ബുദ്ധിയിൽ ചിലർ ചേർന്ന് ഒരുവന്റെ വഴി അടയ്ക്കുവാൻ ശ്രമിക്കുമ്പോൾ, അവിടെ ദൈവികമായ ഇടപെടലുകൾ ഉണ്ടാകും. ആശ നഷ്ട്ടപ്പെട്ട നിസ്സഹായകന്റെ വഴി വിശാലമാക്കുന്ന ഒരു ദൈവത്തെ അടുത്തറിഞ്ഞ ഒന്ന് രണ്ട് അനുഭവങ്ങൾ ഇവിടെ കുറിക്കാതെ തരമില്ല….. മാറത്ത് പൊൻകച്ച കെട്ടി അഗ്നി
ശാരോൺ ജനറൽ ബോഡി കഴിഞ്ഞപ്പോൾ കണക്ക് അവതരിപ്പിച്ചു. മൂന്നു കോടി ചിലവഴിച്ച വഴി ആരും ചോദിക്കരുത്, ചോദിച്ചാൽ മുട്ടുകാൽ കാണില്ല. കണക്ക് ചോദിക്കില്ല എന്ന് ഉറപ്പുള്ള റിജിയൺ പ്രതിനിധികളെ നേതൃത്വം ഇലക്ഷൻ ഇല്ലാതെ പേര് നിർദ്ദേശിച്ച് തിരഞ്ഞെടുത്ത് ചായയും, വടയും കൊടുത്ത്
കൂട്ടിലിട്ടു വളർത്തുന്ന പക്ഷിയെ നോക്കിയാൽ… സമയാസമയങ്ങളിൽ നമ്മൾ തീറ്റി കൊടുക്കുമ്പോൾ അവയ്ക്ക് എന്തൊരു സന്തോഷമാണ്. അവർ ഓടിവന്നു അതെല്ലാം കൊത്തിത്തിന്നു ചിറകുകൾ ഒക്കെ ഒന്നു കുടഞ്ഞ് വീണ്ടും അതിനുള്ളിൽ വച്ചിരിക്കുന്ന മാരക്കൊമ്പിൽ കലപില പറഞ്ഞു ഇരിപ്പാകും…. ഇതുതന്നെയാണ് കിറ്റിന്റെയും പെൻഷൻന്റെയും മനശാസ്ത്രം.
സംഘടനാസഭകൾ ലോകത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാൾ തരം താണുപോകുന്ന കാഴ്ചയാണു ഇന്നു കണ്ടുകൊണ്ടിരിക്കുന്നതു. ക്രൈസ്തവ സഭകൾ ‘സഭ’ എന്ന സംജ്ഞയിൽ നിന്നും സംഘടനയെന്ന വ്യവസ്ഥതിയിലേക്കു വഴുതി വീണിരിക്കുന്നു! ക്രൈസ്തവ വേദികളിൽ എവിടെയും മുഴങ്ങി കേൾക്കുന്ന ഒരേഒരു ശബ്ദമാണു “നമ്മുടെ പ്രസ്ഥാനം, നമ്മുടെ പ്രസ്ഥാനം”
പെന്തക്കോസ്ത് സഭയിലെ തീവ്രവാദം: അനാവൃതമാകുന്ന പൊയ്മുഖങ്ങളെ ഇവിടെ തുറന്നുകാട്ടുന്നു. ഇന്ത്യൻ പെന്തക്കോസ്തു സഭ എന്ന സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് ഇപ്പോൾ ജനറൽ മുതൽ അങ്ങു സ്റ്റേറ്റുകളിൽവരെ നടന്നുകൊണ്ടിയ്ക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കുമ്പനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഇന്ത്യയിലെ
കെ. കോശി എന്ന വമ്പൻ സ്രാവ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ ഒരു ദൈവദാസൻ ഐപിസി പ്രസ്ഥാനത്തെപ്പറ്റി എന്തോ പറഞ്ഞപ്പോൾ ചോദിച്ച ചോദ്യമാണ്. സുവിശേഷികരണത്തിനു ഈ ഗ്രൂപ്പ് അംഗങ്ങൾ എന്ത് ചെയ്തു ?? ഐപിസിക്കു നിങ്ങൾ നാളിതു വരെ എന്ത് സംഭാവന ചെയ്തു
ഐപിസി പത്തനാപുരം സെന്റർ സ്ഥാപകനും പാസ്റ്ററും ആയിരുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ. ഇ. സി. ജോർജ്ജിന്റെ മകനും ഐപിസി ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ സാം ജോർജ്ജിനെതിരെയാണ് ഐപിസിയിൽ നിന്നും പുറത്താക്കപ്പെട്ടവനും, ഇപ്പോഴത്തെ ജനറൽ പ്രസിഡന്റിന്റെയും ബംഗ്ലോവിലേയും ഗുണ്ടയും തെറിയനുമായ കെ
‘വെളിച്ചത്തിലൂടെ ഒറ്റക്ക് സഞ്ചരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു ആത്മാർത്ഥ സുഹൃത്തുമൊത്തു ഇരുട്ടിലൂടെ സഞ്ചരിക്കുന്നത് ” എന്നാണ് അന്ധയും ബധിരയും ആയിരുന്ന ഇതിഹാസ വനിത ഹെലൻ കെല്ലർ സൗഹൃദത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. നല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നും താങ്ങും തണലുമാണ്. മനസ്സ് സമ്മർദ്ദങ്ങളിൽ