“പെന്തക്കോസ്തുകാർ മടങ്ങി വരട്ടെ” എന്നൊരു ആഹ്വാനവുമായി പെന്തക്കോസ്തു മാസികയായ സ്വർഗ്ഗീയ ധ്വനിയിൽ ഒരു ലേഖനം കണ്ടു. ഒരു പെന്തക്കോസ്തു പാസ്റ്റർ തന്നെയാണു പ്രസ്തുത ലേഖനത്തിന്റെ ഇതികർത്താവു. നന്നായിരിക്കുന്നു! ഇന്നു നാം കാണുന്ന പെന്തക്കോസ്തു സഭകൾക്കു ഒരു നൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ എന്നു നാം
മെയ് 30 ആകുമ്പോൾ മാധവിക്കുട്ടി എന്ന മലയാളത്തിന്റെ സ്വന്തം എഴുത്തുകാരി കാലത്തിന്റെ യവനിക വലിച്ചിട്ട് കടന്നു പോയിട്ട് 14 വർഷം… ഈ കുറിപ്പ് അനശ്വര കലാകാരിക്ക് അർപ്പിക്കുന്ന ആദരാഞ്ജലികൾക്കപ്പുറത്ത്, ഒരു ചെന്നായാൽ വളരെ നാളുകൾ പിന്നാലെ നടന്ന് തന്റെ ഇരയെ കുടുക്കിലാക്കി
2.5 ബില്യൺ ക്രൈസ്തവർ, 34000 ചെറുതും വലുതുമായ വിവിധ സഭാ വിഭാഗങ്ങൾ, 37 മില്യൻ പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ…., പിന്നെ 10000 കണക്കിന് ലൊട്ടുലൊടുക്ക് വർഷിപ്പ് സെന്ററുകൾ.എല്ലാം ആരംഭിച്ചത് ഒരു മാളിക മുറിയിലെ കൂടി വരവോടുകൂടി.പോയപോലെ ഞാനിതാ വരുന്നു എന്നു പറഞ്ഞു
കഴിഞ്ഞ 7 മാസം മുമ്പ് കാലാവധി തീർന്ന ജനറൽ കൗൺസിൽ അത് കഴിഞ്ഞു നാല് പ്രാവശ്യം കൂടി. ഒരു പ്രാവശ്യം അംഗങ്ങളുടെ ആനുപാത സംഘ്യ തികയാതെ നടത്താൻ കഴിയാതെയും പോയി. നിലവിൽ ഉള്ള ജനറൽ കൗൺസിൽ എന്ന് പറയുന്നത് മൂന്നു വർഷം
രാജ്യത്ത് അഴിമതിയും വഞ്ചനയും കൈക്കൂലിയും രാഷ്ട്രീയ ഇടപെടലുകളാൽ നീതി നടപ്പാക്കാതെ വന്നപ്പോൾ അതിനെല്ലാം പരിഹാരമായി നീതി നടപ്പാക്കുവാൻ കൊണ്ടുവന്ന സംവിധാനമാണ് ലോകായുക്ത.മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തു എന്ന് ആരോപിച്ചുകൊണ്ട് കൊടുത്ത കേസിൽ ജഡ്ജിമാർക്ക് തമ്മിൽ വ്യത്യസ്ത അഭിപ്രായമാണത്രേ.അതായത് ശരിയോ
മലയാള സിനിമയിൽ ഉള്ളവർക്ക് ഓസ്കാർ കിട്ടിയില്ലെങ്കിലും ഐപിസിയിലെ രാഷ്ട്രീയ കോമാളികൾക്കു ഓസ്കാർ ഏതാണ്ട് ഉറപ്പിക്കാം. വത്സലൻ എന്ന ഐപിസി യുടെ എതിർക്രിസ്തു ജനറൽ പ്രസിഡന്റായി വരും മുമ്പ് ഐപിസിയിൽ രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും അത് ലോക്കൽ സഭകൾ അത്രയ്ക്ക് അറിഞ്ഞിരുന്നില്ല. എന്നാൽ കള്ളവോട്ടിലൂടെ
ഉടായിപ്പ് പ്രവാചകൻ, സർവ്വകലാ വല്ലഭൻ സാക്ഷാൽ അളിയൻകുഞ്ഞ് കുവൈറ്റിലുള്ളവരെ ഉദ്ദരിച്ചുണർത്താൻ ദേ കുവൈറ്റിലേക്ക് വരുന്നു. അമേരിക്ക മുഴുവൻ ഉദ്ദരിച്ചു കഴിഞ്ഞു. പുതിയ മണ്ഡലത്തിലേക്ക് വലയുമായി ഇറങ്ങിയിരിക്കുകയാണ്. ( ഇത് പടയാളി പറഞ്ഞതല്ല. ഈ അളിയൻ കുഞ്ഞുതന്നെ തന്റെ സഭയിലെ വിശ്വാസികളോട് പറഞ്ഞതാണ്.
പണം കൊടുത്ത് വാങ്ങിക്കൂട്ടാവുന്നത് എല്ലാം വാങ്ങികൂട്ടി, വായടപ്പിക്കാൻ, എല്ലിൻ കഷണം വിഴുങ്ങാൻ കൂട്ടാക്കാത്ത പ്രതിയോഗികളെയും, പ്രതിപക്ഷത്തെയും, വിമർശകരെയും തനിക്ക് വഴങ്ങാത്തവരെയും എല്ലാം തച്ചുടച്ച്, ജയിലിൽ ആക്കി, കള്ളക്കേസുകളിൽ കുടുക്കി, അപകടമരണങ്ങളിൽ പെടുത്തിയും അതിവേഗം ഒരു ഫാസിസ്റ്റ് രാജ്യമായി മാറുകയാണ് എന്ന് ഭയക്കുന്നു.
ഒരു കുടുംബം തകരുമ്പോൾ, ഒരു ആത്മഹത്യ നടക്കുമ്പോൾ, അതിനെ വിശകലനം ചെയ്യുവാനും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു തകർച്ചയുടെ അനന്തര ഫലമായി, മറ്റൊരു ദുരന്തം ഒഴിവാക്കുവാൻ പ്രയത്നിക്കുവാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു. ഏതു സംഭവത്തിനും രണ്ടു ഭാഗങ്ങൾ ഉണ്ടാവുക
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല……”എന്ന് വായ് തോരാതെ കുഞ്ഞാടുകളോട് പ്രസംഗിച്ചു