എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ കണക്കെ ജേക്കബ് ജോണും പിന്നെ കുറെ കഴുതകളും ഐക്യം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്. ജേക്കബ് ജോണിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം ഉള്ളതുകൊണ്ട് ചോദിക്കുകയാണ് താങ്കളുടെ ലക്ഷ്യം എന്താണ് ? എന്തായാലും ദൈവത്തെ പ്രസാദിപ്പിക്കൽ അല്ല ലഷ്യം. ഐപിസിയുടെ ജനറൽ
ബൈബിൾ ഉടനീളം കഥകളുടെയും ഉപകഥകളുടെയും ഒരു കൂമ്പാരമാണ്.. ക്രൈസ്തവ ഭക്തർ ഇവ വായിക്കുന്നു.. അയവിറക്കുന്നു.. ചിലതൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു.. ചിലതൊക്കെ ചിന്തിക്കുന്നു, പഠിക്കുന്നു..ചിലതൊക്കെ വിഴുങ്ങുന്നു , പഠിപ്പിക്കുന്നു.. എന്നാൽ ഈ കഥ ആരും പറഞ്ഞു കേട്ടിട്ടില്ല.. കേൾക്കാൻ സാധ്യതയുമില്ല. വചനം എന്ന
മുകളിലത്തെ ചിത്രം വിശന്ന് അലയുന്ന ഒരു നായ ആഹാരതിന് വേണ്ടി പരതുന്നതാണ്. ആഹാരം കമ്പി വലയ്ക്കുള്ളിൽ ഉണ്ട്. നായിക്ക് ഒട്ടു കിട്ടുകയുമില്ല. ഇതുതന്നെയാണ് ഇന്ന് സാധാരണക്കാരന്റെ നീതി അന്വേഷിച്ചുള്ള നടപ്പ്. കോടതിയും ജഡ്ജിമാരും ഒക്കെ നമുക്കുണ്ട്. എന്നാൽ സാധാരണക്കാരന് നീതിയും ഇല്ല
സാധാരണക്കാരുടെ പ്രതീക്ഷയാണ് കോടതി.. നീതിന്യായ വ്യവസ്ഥകൾ ഇന്ന് പണക്കാരനും കള്ളപ്പണക്കാരനും അധികാരമുള്ളവനും കയ്യൂക്കുള്ളവനും വേണ്ടി നട്ടെല്ല് വളച്ചു കൊടുക്കുന്ന സാഹചര്യത്തിലേക്ക് പോകുമ്പോൾ നീതി അന്യമായി പോകുമ്പോൾ, ജനം നീതി കൈയിൽ എടുക്കേണ്ടുന്ന അവസ്ഥയുണ്ടാവും. അത് നമ്മുടെ സാമൂഹിക സാഹചര്യങ്ങളെ താറുമാറാക്കുകയും ചെയ്യും.
കമ്മ്യൂണിസം എന്നുപറയുന്നത് എന്നും തൊഴിലാളി വർഗ്ഗത്തിന്റെ ചോരയും നീരുമാണ്. എന്തു ത്യാഗം സഹിച്ചും അതിന്റെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാൻ ആദിമ നേതാക്കന്മാർ വളരെയേറെ ത്യാഗം സഹിച്ചു. തിന്മകൾക്കെതിരെ സധൈര്യം പോരാടി. അനേകം പേർ ജീവൻ ബലി കഴിച്ചു. അടിയും ഇടിയും കൊണ്ടു. പോലീസിന്റെ
ഇന്ത്യ ടുഡേ നടത്തിയ കോൺക്ലെവിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ Dr. R ബിന്ദു നടത്തിയ ഒരു പ്രസംഗത്തിന്റെ ഒരു വാചകമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അവർ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടിയാണ് എന്നറിയുമ്പോഴാണ് സാധാരണ ജനങ്ങൾക്ക് ബോധക്ഷയം ഉണ്ടാവുന്നത്. ചെറുപ്പം
“പെന്തക്കോസ്തുകാർ മടങ്ങി വരട്ടെ” എന്നൊരു ആഹ്വാനവുമായി പെന്തക്കോസ്തു മാസികയായ സ്വർഗ്ഗീയ ധ്വനിയിൽ ഒരു ലേഖനം കണ്ടു. ഒരു പെന്തക്കോസ്തു പാസ്റ്റർ തന്നെയാണു പ്രസ്തുത ലേഖനത്തിന്റെ ഇതികർത്താവു. നന്നായിരിക്കുന്നു! ഇന്നു നാം കാണുന്ന പെന്തക്കോസ്തു സഭകൾക്കു ഒരു നൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ എന്നു നാം
മെയ് 30 ആകുമ്പോൾ മാധവിക്കുട്ടി എന്ന മലയാളത്തിന്റെ സ്വന്തം എഴുത്തുകാരി കാലത്തിന്റെ യവനിക വലിച്ചിട്ട് കടന്നു പോയിട്ട് 14 വർഷം… ഈ കുറിപ്പ് അനശ്വര കലാകാരിക്ക് അർപ്പിക്കുന്ന ആദരാഞ്ജലികൾക്കപ്പുറത്ത്, ഒരു ചെന്നായാൽ വളരെ നാളുകൾ പിന്നാലെ നടന്ന് തന്റെ ഇരയെ കുടുക്കിലാക്കി
2.5 ബില്യൺ ക്രൈസ്തവർ, 34000 ചെറുതും വലുതുമായ വിവിധ സഭാ വിഭാഗങ്ങൾ, 37 മില്യൻ പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ…., പിന്നെ 10000 കണക്കിന് ലൊട്ടുലൊടുക്ക് വർഷിപ്പ് സെന്ററുകൾ.എല്ലാം ആരംഭിച്ചത് ഒരു മാളിക മുറിയിലെ കൂടി വരവോടുകൂടി.പോയപോലെ ഞാനിതാ വരുന്നു എന്നു പറഞ്ഞു
കഴിഞ്ഞ 7 മാസം മുമ്പ് കാലാവധി തീർന്ന ജനറൽ കൗൺസിൽ അത് കഴിഞ്ഞു നാല് പ്രാവശ്യം കൂടി. ഒരു പ്രാവശ്യം അംഗങ്ങളുടെ ആനുപാത സംഘ്യ തികയാതെ നടത്താൻ കഴിയാതെയും പോയി. നിലവിൽ ഉള്ള ജനറൽ കൗൺസിൽ എന്ന് പറയുന്നത് മൂന്നു വർഷം