വൈദികര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ

വൈദികര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ
December 02 12:49 2019 Print This Article

കല്‍പ്പറ്റ: വൈദികര്‍ക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി സന്യാസ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര.

ഇവരുടെ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകള്‍. വൈദികര്‍ തന്നെ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും, വൈദികരുടെ ലൈംഗിക ചൂഷണത്തില്‍ ഒരു സന്യാസിനി പ്രസവിച്ചതായും ആത്മകഥയില്‍ പറയുന്നു.

വൈദിക മുറികള്‍ മണിയറയാകുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

ഫാ. റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്നും പറയുന്നുണ്ട്. താല്‍പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കണം ഇവര്‍ പറയുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.