മുന്നറിയിപ്പ്: തട്ടിപ്പുകാരി പ്രശാന്തി സുരേഷിനെ സൂക്ഷിക്കുക !!

മുന്നറിയിപ്പ്:  തട്ടിപ്പുകാരി പ്രശാന്തി സുരേഷിനെ സൂക്ഷിക്കുക !!
March 04 01:44 2019 Print This Article

ഈ പ്രശാന്തി ആരാണ് ?
ബാംഗ്ലൂരിൽനിന്നും മാത്യു എന്ന ഒരു പാസ്‌റ്റർ.കാരക്കോണത്തു മെഡിക്കൽ കോളേജിനടുത്തു വാടക കെട്ടിടത്തിൽ
ഒരു പ്രവർത്തനം തുടങ്ങി. എന്നാൽ അദ്ദേഹത്തിന്റെ അബ്സെൻസിൽ പ്രശാന്തിയും ഭർത്താവും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കരസ്ഥമാക്കി അധ്യാപകൻ ആയ മാത്യൂസിനെ ചതിച്ചു സഭയും കെട്ടിടവും സ്വന്തമാക്കിയെങ്കിലും ഇപ്പോൾ കടം കേറി മുടിഞ്ഞപ്പോൾ സഭയും ഇല്ല കെട്ടിടവും ഇല്ല. ഭർത്താവിനെയും മക്കളേയും ഒക്കെ നാട്ടിൽ ഇട്ടു പ്രവാചകി വേഷം കെട്ടി ഇപ്പോൾ മറ്റൊരു തട്ടിപ്പുമായി ( കേരളത്തിൽ ഒറ്റ കുഞ്ഞുങ്ങളോട് ഇവൾ പ്രവചിച്ചിട്ടുമില്ല. പ്രവാചകിയായി അറിയുകയും ഇല്ല.) ഗൾഫിൽ ( ഷാർജ/ദുബായ് ) ഊരുചുറ്റുകയാണ്.
സഹോദരിമാരെ പരിചയപ്പെട്ടാൽ ഉടൻ അവരുടെ അടി വസ്ത്രത്തിന്റെ അളവു ചോദിക്കുന്ന ദുബായിൽ ഉള്ള തെറിയൻസ്‌ ആണ് ഇവളെ കൈത്താങ്ങി കൊണ്ടുനടക്കുന്നത്. പലപ്പോഴായി വാഹനത്തിൽ കൊണ്ടു നടക്കുന്നത് കണ്ട ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രവാചകി അല്ലാത്ത ഇവളുടെ പ്രവചനം കേൾക്കാൻ കൊണ്ടുപോകുന്നത് ആയിരിക്കും. അല്ലേ ? അപ്പോൾ കാക്കയുടെ വിശപ്പും മാറും. പശുവിന്റെ ചൊറിച്ചിലും ശമിക്കും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ( ഉടൻ തന്നെ പടയാളിയെ തെറിയും വിളിച്ച് മറിയ വിശുദ്ധയാണ്, നിർമ്മല കന്യകയാണ് അതിന് ഞങ്ങൾ സാക്ഷികളാണ് എന്ന ലൈവും , പ്രസ്താവനയും ആയി വരുമ്പോൾ ആളുകളെ പിടികിട്ടും. അതുവരെ കാത്തിരിക്ക് )

ഈ പ്രശാന്തി എങ്ങനെ പ്രവാചകിയും ശുശ്രൂഷക്കാരിയുമായി ?
ബാംഗ്ലൂരുള്ള മാത്യു തുടങ്ങിയ പ്രവർത്തനം പ്രശാന്തി അബീമലേക്കിന്റെ മുമ്പിൽ ദാവീദിനെപ്പോലെ ഭ്രാന്തിയായി അഭിനയിച്ചു മാത്യുവിനെ ചതിച്ചു കാരക്കോണത്തെ പ്രവർത്തനങ്ങൾ സ്വന്തമാക്കി. മാത്രമല്ല, മലയാളിയായ പ്രശാന്തി അറബികളുമായി എന്താണ് ബന്ധം ? കടം തീർക്കാനും ജിവിതച്ചിലവിനും വേണ്ടി പ്രശാന്തി മാഡം ഇപ്പോൾ ഏതൊക്കെ ശുശ്രൂഷകൾ ചെയ്യുന്നു എന്നത് ചോദ്യചിഹ്നമാണ്. അറബികളുടെ ഇടയിലും അന്യായ വിടുതലിൻ ശുശ്രൂഷകൾ ചെയ്യുന്നുണ്ടന്നും തെളിവ് ലഭിച്ചു. അതുകൊണ്ടല്ലേ അറബികൾ നേരിട്ടു വന്ന് അവരുടെ സ്വന്തം വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതും അടുത്ത ദിവസം തിരിച്ചു കൊണ്ടാക്കുന്നതും.

ശ്രീകല എന്ന ഒരു സഹോദരിയെ പറ്റിച്ചു ലക്ഷങ്ങൾ അടിച്ചുമാറ്റി. ഇപ്പോൾ അവരുടെ അവസ്ഥ വല്ലാത്ത പരിതാപത്തിൽ. ആ പണം കൊടുക്കാതെ അവിടെനിന്നും മുങ്ങി. അങ്ങനെ പലരേയും പറ്റിച്ചും തട്ടിപ്പു നടത്തി 3 മാസത്തെ വിസിറ്റിംഗ് വിസയിൽ ഷാർജയിൽ എത്തിയ ഇവർ വിസാ പുതുക്കിയും നീട്ടിയും ഇപ്പോൾ ദുബായിൽ പലരേയും പറ്റിച്ചും ചതിച്ചും തന്റെ ബിസിനസ് വളർത്തുന്നു.

ഇപ്പോൾ പെന്തക്കോസ്തിന്റെ ആൾ സെയിൽ വ്യാപാരികളുടെ സംരക്ഷണയിൽ ആണെന്ന് കേൾക്കുന്നു. അപ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ

ഈ പ്രശാന്തി മാഡത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പടയാളി പുറത്തുവിടും. എന്തായാലും പ്രിയ പ്രശാന്തി മാഡം വട്ടച്ചിലവിനായി എന്തെങ്കിലും ജോലിചെയ്തു ദുബായിൽ ജീവിക്കുകയാണ് എങ്കിൽ പടയാളിക്ക് വിരോധം ഇല്ല. എന്നാൽ ശുശ്രൂഷയുടെ പേരും പറഞ്ഞു കള്ള പ്രവചനവും നടത്തി പാവപ്പെട്ട ദൈവവമക്കളെ ചതിക്കാനാണ് പദ്ധതി എങ്കിൽ ബാക്കി തെളിവുകൾ ഉൾപ്പെടെ പലതും പുറത്തുവിടും. മൂന്നുമാസത്തെ വിസക്ക് പോയി ഇപ്പോൾ വീണ്ടും നീട്ടി പ്രവാചകി വേഷം ധരിച്ചു നടക്കാൻ ലജ്ജയില്ലേ ?
അദ്ധ്വാനിച്ചു ജീവിക്കാൻ തണ്ടും തടിയും ഉണ്ടല്ലോ? ദൈവത്താൽ തിരഞ്ഞെടുക്കാതെ ഈ നടത്തപ്പെടുന്ന നാടകങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും എന്നത് നിസ്സാരമായി തള്ളിക്കളയരുത്. ഒരു സ്ത്രീയായതുകൊണ്ടു ഇവിടെ നിർത്തുന്നു. സ്വയം തീരുമാനിക്കുക, ഒന്നുകിൽ അദ്ധ്വാനിച്ചു ജീവിക്കുക. അല്ലാതെ ദൈവത്തിന്റെ നാമത്തിൽ തട്ടിപ്പ് നടത്തരുത്….

NB:…ഷാർജാ/ ദുബായ് എന്നിവിടങ്ങളിൽ താമസിക്കുന്ന പടയാളിയുടെ അഭ്യുതകാംക്ഷികളായ 100 കണക്കിന് സഹോദരങ്ങളാണ് ഈ വിഷയത്തിൽ സാക്ഷ്യം പറഞ്ഞിരിക്കുന്നത്. അവർക്കുള്ള നന്ദിയും പടയാളി അറിയിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.