2009-ൽ മണിയനും ഷീജയും മൂന്നു പെൺ കുട്ടികളുമായി ഒരു ഓട്ടോ റിക്ഷയിൽ കൊള്ളാവുന്ന വീട്ടു സാധങ്ങളുമായി ( മൂന്നു പായ്,ഒരു വലിയ കലം, പുട്ടുകുടം, പ്ലാസ്റ്റിക് ബക്കറ്റ് ) തോന്നിയാമലയിൽ വന്നിറങ്ങിയ സംഭവം ഓർക്കുന്നവർ ഇന്നും ഉണ്ട്. കവിയൂരിൽ CSI പള്ളിയിലെ ഒരു അച്ഛന്റെ വീട്ടിൽ റബ്ബർ ടാപ്പിംഗ് ചെയ്തു ജീവിച്ചവർ, അവിടെ മരം മുറിച്ചതിനാൽ ജോലി ഇല്ലാതെ, ആഹാരം കഴിക്കാൻ മാർഗ്ഗം ഇല്ല. ഒരാളുടെ ഷെഡ്‌ഡിലാണ് താമസം എന്നുപറഞ്ഞു ജോലിതേടി വന്ന ഷീജക്കും, മണിയനും സ്ഥിരം ജോലിയും, പാർക്കാൻ ഒരു വീടും തോന്നിയാമലയിൽ ഒരുക്കിക്കൊടുത്തവർ ഇന്നും ആദേശത്ത് താമസിക്കുന്നു. മണിയന് എസ്റ്റേറ്റ് പണിയും മാസ ശമ്പളം വേറെ. ഷീജക്ക് ആ കാലത്ത് മാസം 4500 രൂപയും ആ വീട്ടിലെ മാതാപിതാക്കളെ ഹെൽപ്പ് ചെയ്യുന്നതിന് കൊടുത്തിരുന്നു.ആ സമയങ്ങളിൽ ഇവർ തോന്നിയാമല ഐപിസിയിൽ ആരാധനക്കായി കൂടി വന്നിരുന്നു. അങ്ങനെ ആദ്യ വർഷം ചില മാസങ്ങൾ കഴിഞ്ഞപ്പോൾ തിരുവല്ലാ വള്ളംകുളത്ത് എവിടയോ എല്ലാ വെള്ളിയാഴ്ചകളും പ്രാർത്ഥന എന്നുപറഞ്ഞു ഷീജാ മണിയൻ രാവിലെ പോയാൽ രാത്രി മാത്രമാണ് മടങ്ങിവരുന്ന പതിവ് പിന്നീട്, കുമ്പനാട്ട് ,പുല്ലാട് എന്നീ സ്ഥലങ്ങളിൽ മറ്റു ദിവസങ്ങളിൽ കറക്കം പതിവായി.ആ സമയങ്ങളിൽ തിരുവല്ലാ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ സകല ഡ്രൈവേഴ്സ്. ക്ളീനേഴ്സിന്റെ ഇടയിൽ ഇവളെ ‘ പച്ചക്കിളി’ എന്ന പേരിൽ മാത്രമാണ് ഷീജാ മണിയനെ അറിയപ്പെട്ടിരുന്നത്. പ്രാർത്ഥന എന്നുപറഞ്ഞു മുങ്ങി തിരുവല്ലയിൽ ചെന്നാൽ വാഹനവുമായി അവിടെ കാത്തുനിൽക്കുന്ന പലരും അവിടെ നിന്നും ഇവളെ ഏറ്റെടുക്കും… ‘ വെടി ‘ എന്ന മറ്റൊരു ഓമനപ്പേരുകൂടി ഷീജക്കുണ്ട്. ബന്ധങ്ങൾ പലതും കൂടി വന്നപ്പോൾ പലരും ഷീജ താമസിക്കുന്ന വീടുകളിലും വരത്തു പോക്ക് തുടങ്ങി. അങ്ങനെ അവിടെനിന്നും മറ്റൊരിടത്തേക്ക് താമസം മാറേണ്ടിവന്നു. അവിടെ ഷീജക്ക് സ്വര്യവിഹാരം നടത്താൻ മണിയൻ ഒരു തടസമെന്നു മനസിലാക്കിയ ഷീജ, മണിയനെ എങ്ങനെയും ഒഴിവാക്കാൻ തീരുമാനിച്ചു. അങ്ങനെ ആരൊക്കയോ ഇടപെട്ട് മണിയന് ഒരു വിസാ ഒപ്പിച്ചു കുവൈറ്റിൽ വിട്ടു. അവിടെച്ചെന്ന മണിയനെ കാത്തിരുന്നത് മരുഭൂമിയിൽ ഒട്ടകത്തെ നോക്കുന്ന ജോലി, ആഹാരം പോലും കിട്ടാൻ ഇല്ലാത്തതിനാൽ രണ്ടര മാസം ആയപ്പോൾ മണിയൻ മടങ്ങിവന്നത് ഷീജയുടെ സ്വര്യവിഹാരത്തെ വല്ലാതെ ബാധിച്ചു. 75,000 രൂപാ നഷ്ടപ്പെടുത്തി എന്നുപറഞ്ഞു ഷീജാ മണിയനുമായി തുടർച്ചയായി വഴക്കിടുവാനും കൈയ്യിൽ കിട്ടുന്നതൊക്കെ എടുത്തു ഷീജ മണിയനെ പ്രഹരിക്കാനും തുടങ്ങി. അങ്ങനെ ജീവരക്ഷക്കായി മണിയൻ വീടുവിട്ടു മറ്റൊരു ബന്ധുസഹോദരന്റെ കൂടെ താമസവും അയാൾക്കൊപ്പം പണിയും ചെയ്തു ജീവിച്ചു. അതിനിടക്ക് ഷീജ പുതിയ ബന്ധം ഒപ്പിച്ചു അയാൾക്കൊപ്പമായി താമസം. തുടർന്ന് മണിയനെതിരെ പിള്ളാർക്ക് ചിലവിന് തരേണം എന്നു കാട്ടി ഷീജ പോലീസ് കേസ് കൊടുത്തു. എന്നാൽ മൂത്ത കുട്ടി മണിയന്റെ അല്ലാത്തതിനാൽ ആ കേസ് വിജയം കണ്ടില്ല.
അല്പം ഫ്ലാഷ് ബാക്ക് : 16)ം വയസിൽ ഒരുത്തന്റെ കൂടെ ഒളിച്ചോടി അവൻ ഉപേക്ഷിച്ചു ഗർഭിണിയായി മടങ്ങിവന്ന ഷീജക്ക് കൊട്ടാരക്കരയിൽ നില്ക്കാൻ പറ്റാതെ വന്നപ്പോൾ വയനാട്ടിൽ ചായക്കട നടത്തിയിരുന്ന ഷീജയുടെ പിതാവ് ഷീജയെ വയനാട്ടിൽ കൊണ്ടുപോയി. 17)ം വയസിൽ ഷീജ ഒരു പെൺകുട്ടിയെ ( ഗ്രെയ്‌സ് ) പ്രസവിച്ചു. ആ സമയത്തു തിരുവനന്തപുരത്തു നിന്നും കൂപ്പിലെ തടിപ്പണിക്കു വയനാട്ടിൽ ചെന്ന മണിയനുമായി ഷീജ അടുക്കുന്നു. അങ്ങനെ മണിയൻ ഷീജയേയും ആദ്യ ഒളിച്ചോട്ട വകുപ്പിലെ പെൺകുട്ടിയെയും ഏറ്റെടുത്തു ഒന്നിച്ചു താമസം തുടങ്ങി. ശേഷം മണിയനിൽ ഷീജക്ക് രണ്ടു ( ഫെബാ, അക്സ ) പെൺകുട്ടികളും ഉണ്ടായി. മണിയുമായി വിവാഹം കഴിച്ചിട്ടില്ലാത്ത ഷീജ പാസ്സ് പോർട്ട് എടുക്കുന്ന ആവശ്യത്തിന് നെയ്യാറ്റിൻ കരയിൽ ഉള്ള മണിയന്റെ പെങ്ങളുടെ ഭർത്താവ് പാസ്റ്റർ 2011- ൽ ഉണ്ടാക്കിക്കൊടുത്ത സഭയുടെ കള്ള സർട്ടിഫിക്കറ്റ് പത്തനംത്തിട്ട ഭാരത് എയർ ട്രാവൽസിൽ കൊണ്ടുപോയി പാസ്പോർട്ട് എടുക്കുന്നു. അങ്ങനെയാണ് ബൈബിളും ഏന്തി ഷീജ എന്ന വ്യഭിചാരിയുടെ ആദ്യ കുവൈറ്റ് യാത്ര ( ഷീജാ മണിയൻ) (2017 സെപ്റ്റംബറിൽ വീണ്ടും മറ്റൊരു പാസ്സ്‌പോർട്ട് ‘ ഷീജാ തങ്കച്ചൻ ‘ എന്ന് പേര് മാറ്റി എടുക്കുന്നു ) സ്വന്തം ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച ( കോടതി ഇടപെട്ടു നിയമപ്രകാരം വിവാഹബന്ധം വേർപെടുവിക്കാത്ത ) ഒരുത്തനെ പത്തനംതിട്ട രജിസ്റ്റർ ഓഫിസിൽ രജിസ്റ്റർ വിവാഹം നടത്തി ഇപ്പോൾ മൈലപ്രയിൽ ഒരു രണ്ടുനില വീട് വാടകക്ക് എടുത്തു പ്രയർ സെന്റർ എന്നപേരിൽ തട്ടിപ്പു നടത്തുന്നു. അങ്ങനെ ഗവർമെന്റിനെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയെയും വഞ്ചിച്ചു.
ഇപ്പോൾ മുട്ടം ബെന്നിക്ക് ന്യൂസ് തന്നു എന്ന പേരിൽ ചില നിരപരാധികൾക്ക് എതിരെ പത്തനം തിട്ട എസ്പി ഓഫിസിൽ പരാതിപ്പെട്ടിരുന്നു. ഷീജേ നിനക്കു തെറ്റി. മുട്ടം ബെന്നിക്ക് ന്യൂസ് തരേണ്ട കാര്യം ഇല്ല. പടയാളി ന്യൂസ് മീഡിയയ്ക്കു റിപ്പോർട്ടേഴ്‌സ് കേരളത്തിന്റെ പലഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും ഉണ്ട്. ഈ ന്യൂസ് പുറത്തുവിട്ട മുട്ടം ബെന്നിക്കെതിരേ വേണ്ടേ കേസിനുപോകാൻ. അല്ലാതെ തിരിച്ചു പ്രതികരിക്കാത്ത പാവങ്ങളെ പ്രതിയാക്കി പരാതിപെട്ടാൽ ഷീജ എന്ന വ്യഭിചാരി വിജയിക്കും എന്നു കരുതേണ്ട. 2011ൽ ആദ്യ പാസ്സ് പോർട്ട് എടുക്കാൻ കൊടുത്ത വിവാഹ സർട്ടിഫിക്കറ്റ് മുതൽ ഇന്നുവരെ നടത്തിയ സകല വ്യാജ രേഖകളും, ആദ്യപാസ്സ്പോർട്ടിന്റെ കോപ്പി. ഇപ്പോഴത്തെ പാസ്സ്‌പോർട്ടിന്റെ കോപ്പി എന്നുവേണ്ട സകലതും വേണ്ടിവന്നാൽ ഞാൻ കോടതിയിലോ, പത്തനംതിട്ട എസ്പി ഓഫീസിലോ സമർപ്പിക്കാം.
പത്തനംതിട്ട എസ്. പി ഓഫിസിലെ പോലീസ് ഉദ്ദോഗസ്ഥരോട് ഒരു അപേക്ഷ. സർ; ഷീജാ തങ്കച്ചൻ ( ആദ്യ പേര്. ഷീജാ മണിയൻ ) ഇവർ തനി ഫ്രോഡ് ആണ്, അത് തെളിയിക്കാൻ വേണ്ട സകല രേഖകളും ഞാൻ അവിടെ എത്തിക്കാം. മണിയനുമായി ഉള്ള വിവാഹ സർട്ടിഫിക്കറ്റ് വ്യാജമായിരുന്നു. മണിയനുമായി ഷീജ ഒന്നിച്ചു ജീവിച്ചു. ആ ബന്ധത്തിൽ രണ്ടു പെൺകുട്ടികൾ ഉണ്ട്. പക്ഷേ നിയമപ്രകാരമോ, ഒരു സഭയുടേയോ, പള്ളിയുടെയോ ബന്ധത്തിലോ വിവാഹം കഴിച്ചിട്ടില്ല, പാസ്സ് പോർട്ടിനായി കൊടുത്ത സർട്ടിഫിക്കറ്റ് വ്യാജം. നിയമപ്രകാരം വിവാഹം കഴിഞ്ഞു ഒരു കുട്ടി ആയപ്പോൾ അവരെ ഉപേക്ഷിച്ച ( നിയമപ്രകാരം വിവാഹബന്ധം ഇന്നുവരെ ഉപേക്ഷിച്ചിട്ടില്ല ) അങ്ങനെ ഒരുവ്യക്തിയെ അതു മറച്ചുവെച്ച് രജിസ്റ്റർ വിവാഹം നടത്തിയത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥപ്രകാരം തെറ്റല്ലേ. അങ്ങനെയെങ്കിൽ ഷീജാ തങ്കച്ചനും ജോർജ്ജ് വർഗ്ഗീസിനും എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.