ടിജെ സാമുവൽ ക്ഷമ പറയുന്നു

ടിജെ സാമുവൽ ക്ഷമ പറയുന്നു
December 02 15:44 2018 Print This Article

പത്തനംതിട്ട. അടൂർ സെക്ഷൻ നേതൃത്വത്തിൽ തുവയൂർ സഭയിൽ നടത്തുന്ന മൂന്നുദിവസത്തെ കൺവൻഷനിൽ അസംബ്ലീസ് ഓഫ് ഗോഡ് മുൻ സൂപ്രണ്ട് ബ്രദർ ടിജെ സാമുവൽ പരസ്യമായി ക്ഷമ പറയുന്നു.

ഡിസംബർ 3, 4, 5 തീയതികളിൽ നടത്തുന്ന കൺവൻഷൻ വിജയത്തിനു വേണ്ടി പ്രത്യേകം എല്ലാവരും പ്രാർത്ഥിക്കണം. പെന്തക്കോസ്തുകാരുടെ റോൾ മോഡൽ ആയ രണ്ടുപേർ അവിടെ പ്രസംഗിക്കുന്നു എന്ന് അറിയുവാൻ സാധിക്കുന്നു.

സുവിശേഷത്തെ കച്ചവട ചരക്കാക്കി മാറ്റുന്ന ഈ കാലഘട്ടത്തിലെ അതിന്റെ രണ്ട് ഉപജ്ഞാതാക്കൾ ആണ് അവിടെ വചനം ശുശ്രൂഷിക്കുന്നത്. അതിനു വേദിയൊരുക്കുന്നത് ടി ജ യുടെ ഗുണ്ടകളിൽ ഒരാളായ ഷാബു ജോൺ എന്ന ആളാണ്.

സകലവിധ ഗുണ്ടായിസത്തിനു കൂട്ടുനിൽക്കുകയും ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ഷാബു ജോൺ കഴിഞ്ഞ നാളുകളിൽ ഒന്നും ഒരു സെക്ഷൻ മീറ്റിംങ്ങോ, മറ്റുള്ള മീറ്റിങ്ങുകൾ നടത്തുകയോ ചെയ്തിട്ടില്ല. എന്നാണ് സെഷനിൽ നിന്ന് കിട്ടുന്ന അറിവ് .

റ്റി ജെയുടെ എല്ലാ കള്ളത്തരങ്ങളും എന്നും ഒരു കാവൽപ്പട്ടി ആയി നിൽക്കുന്ന ഷബു ജോൺ പ്രളയബാധിത സമയത്ത് നടത്തിയ ദുരിതാശ്വാസത്തിനും വളരെയേറെ അഴിമതികൾ കാണിച്ച മഹത് വ്യക്തിയാണ്. പഴമക്കാർ പറയുന്നതു പോലെ അണ്ണാൻ മൂത്താലും മരംകയറ്റം മറക്കുകയില്ല എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്നാണ് ഇവിടെ മനസ്സിലാക്കുവാൻ സാധിക്കുന്നത്. എത്ര ഉയരത്തിൽ നിന്ന് വീണാലും നാലുകാലിൽ നിൽക്കുന്ന പൂച്ചയെപ്പോലെ എന്തുതന്നെ സംഭവിച്ചാലും ഉടായിപ്പ് പരിപാടികൾ നിർത്തുകയല്ല എന്നതാണ്.

താൻ ചെയ്യുന്ന എല്ലാ നെറികേടിനും ബ്രദർ റ്റി ജെ സാമുവൽ പച്ചക്കൊടി കാണിക്കുന്നതുകൊണ്ട് ഒന്നിനെയും തനിക്ക് ഭയക്കാനില്ല എന്ന് മൂഢമായ വിശ്വാസമാണ് തനിക്കുളളത്. ഏതൊരു സഭയിൽ ചെന്നാലും തന്റെ ഭാര്യയുടെ തീ പാറുന്ന ശുശ്രൂഷയുടെ ഫലമായി ആദ്യവർഷംതന്നെ സഭക്കാർ സഭ മാറുവാൻ ആവശ്യപ്പെട്ടാലും ഉന്നതനായ റ്റിജെ സാമുവൽ ഉണ്ടായതുകൊണ്ട് എല്ലാത്തിൽ നിന്നും ഒരു വിടുതലാണ് പാസ്റ്റർ ഷിബു ജോണിന് എപ്പോഴും ലഭിക്കുന്നത്.

അടൂർ സെഷനിൽ കഴിഞ്ഞ നാളുകളിൽ വലിയ മീറ്റിങ്ങുകളിൽ ഒന്നും നടന്നില്ല എങ്കിലും ഇപ്പോൾ മൂന്നുദിവസത്തെ കൺവെൻഷൻ നടത്തുകയാണ്. വ്യഭിചാരത്തിനു പേരുകേട്ട ദാസന്മാരായ ജോയ്പാറക്കൽ, അതുപോലെ തന്നെ ഭൂലോക കള്ളനായ കെ എ അബ്രഹാം എന്നിവരാണ് അവിടെ ശുശ്രൂഷിക്കുന്നത്.

പെന്തക്കോസ് സംഘടനകളും വിശേഷാൽ അസംബ്ലീസ് ഓഫ് ഗോഡ്, കെ. എ അബ്രഹാമിനെ കൊണ്ടുള്ള ശുശ്രൂഷകൾ ചെയ്യിപ്പിക്കുന്നത് രേഖാമൂലം നിരോധിച്ചുകൊണ്ടുള്ള വിവരം അദ്ദേഹം മറന്നുപോയി, അല്ലെങ്കിൽ ഇതുവരെ അറിഞ്ഞില്ല എന്നുവേണം കരുതാൻ.
കുപ്പായം വലിച്ചുകയറ്റി ഇട്ടനാൾമുതൽ സകല സഭകളിൽ നിന്നും  സംഘടനകളിൽ നിന്നും മാറ്റിനിർത്തപ്പെട്ട. കെ എ എബ്രഹാമിന്. തിരുവനന്തപുരത്ത് മാത്രമേ ഡാൻസും മിമിക്രി കളിക്കുവാനും  സ്റ്റേജുകൾ ഉള്ളൂ. അത് നന്നായി മനസ്സിലാക്കി പ്രമുഖ സംഘടനകളെ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്നു അഭ്യാസപ്രകടനം നടത്തി ഒന്നാണെന്ന് കാണിക്കുവാനും  മറ്റ് സംഘടനകളുടെ പ്രോഗ്രാമുകൾ ലഭിക്കുവാനും കേരളത്തിലെ പ്രമുഖ സുവിശേഷ വ്യഭിചാരികളെ കൊണ്ടുവന്നു ഒരു സ്റ്റേജിൽ, സംഘടനാ മുതലാളിമാരെ വിളിച്ചു അവരുടെ ഇടയിൽ ഇരുത്തി എല്ലാം ഒന്നാണെന്ന് വരുത്തിത്തീർത്ത്, നീല തൊട്ടിയിൽ വീണ കുറുക്കനെ പോലെ ചായമടിച്ച് മാറ്റം വരുത്തി  തീർക്കാനാണ് കെ എ ബ്രഹാം അങ്ങ് തിരുവന്തപുരത്ത് താൻ നിശ്ചയിച്ചിരിക്കുന്ന കോമഡിഷോ നടത്തുന്നത്. പണ്ടു വ്യഭിചാരത്തിന് ഗൾഫിൽ വച്ച് പിടിക്കപ്പെട്ട സഹോദരനെ തിരുവനന്തപുരത്ത് വെച്ചുള്ള വിശേഷാൽ പൂജയിൽ ഈയം പൂശിയ എടുക്കുക എന്നതാണ് മറ്റൊരു ഉദ്ദേശം. മാത്രമല്ല ഇദ്ദേഹം ഇറക്കിയിരിക്കുന്ന സിഡികളുടെ ഒരു വ്യാപാരവും, ദേശീയ പതാകയുടെ നിറം വ്യാഖ്യാനിച്ചു കൊണ്ട് ഇറക്കിയിരിക്കുന്ന പുതിയ എഡിഷൻ തിരുവനന്തപുരത്തുനിന്ന് ലഭിക്കുന്നതായിരിക്കും..
അങ്ങനെ പട്ടത്വ സഭയിലെ  പെന്തക്കോസ് പട്ടക്കാരനായ കെ, എ. എബ്രഹാമിന്റെ മുൻപിൽ വ്യഭിചാരികൾ ആയ സകല പെന്തക്കോസ് മേലാളന്മാർക്കും പെന്തക്കോസ് മുതലാളിമാർക്കും, ശുശ്രൂഷകർക്കും കുമ്പസാരിയ്ക്കുവാൻ കുമ്പസാരക്കൂടും ഉണ്ടായിരിക്കുന്നതാണ്. തന്റെ ശുശ്രൂഷയുടെ ടീമിലെ പാട്ടുകാരായ ടീമംഗങ്ങൾ   മുൻ കാലത്തുള്ള ശമ്പളക്കുടിശിക വാങ്ങുവാനും എബ്രഹാമിനെ നേരിട്ടു കാണാനും പലരും തിരുവനന്തപുരത്ത് എത്തിച്ചേരുന്നു. എബ്രഹാമിന് മുതുകത്ത് അവർ  പുതിയ ശുശ്രൂഷ മണ്ഡലങ്ങൾ അവർ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
അദ്ദേഹം ഇറങ്ങിയ സമയത്ത് കർത്താവിന്റെ വേലയിൽ വളരെ ശക്തമായി ദൈവം ഉപയോഗിച്ചിട്ടുണ്ട് എന്നാൽ സമ്പത്ത്  കുമിഞ്ഞു കൂടിയപ്പോൾ, കർത്താവിനെ വിൽപ്പനച്ചരക്കാക്കി മാറ്റുവാൻ സാധിക്കുമെന്ന് അദ്ദേഹത്തിനും അനിയനും മനസ്സിലാക്കുകയും, അവർ ആ വഴി തെരഞ്ഞെടുത്തു. എന്നാൽ ഗൾഫിൽ വ്യഭിചാരത്തിന് പിടിക്കപ്പെട്ട അദ്ദേഹം വളരെ ബുദ്ധിമുട്ടിയാണ് കേരളത്തിലേക്ക് കടന്നു വന്നത്.
കേരള പെന്തക്കോസ്ത് സഭയിലെ  പേരുകേട്ട നേതാക്കന്മാരും, വ്യഭിചാരികളും, തങ്കു മുതൽ താരുവരെയുള്ള എല്ലാ ഉടായിപ്പ് ടീമുകളും അവിടെയുണ്ടാകും. ഐപിസി, അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ്, ഷാരോൺ സഭ , അവരെല്ലാം കത്തിലൂടെ അവരുടെ സഭകളെ അറിയിച്ചിട്ടുണ്ട്. കെ എബ്രഹാമിനെ മീറ്റിംഗുകളിൽ വിളിക്കരുതെന്നും പ്രസംഗിപ്പിക്കരുത് എന്നും, പിന്നെ എങ്ങനെയാണ് ഈ സഭയുടെ നേതാക്കൾ അവിടെ പോയി ഈ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നത് എന്ന് ഞങ്ങൾ വിശ്വാസികൾക്ക് പറഞ്ഞുമനസ്സിലാക്കി തരണം. അടഞ്ഞിരിക്കുന്ന വാതിൽ തുറക്കുവാൻ വേണ്ടി ഉള്ള അവസാനത്തെ ശ്രമമാണ്. ഇതിലൂടെ നേതാക്കളെല്ലാം കൂട്ടി ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്ന  തന്റെ വിവാദപരമായ പോലീസ് കേസ് വരെ ആയ ദേശീയപതാക വ്യാഖ്യാനത്തിന് ആവശ്യംപോലെ ട്രോളുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്, പന്തു തുള്ളി കളിക്കുന്നതുപോലെ സ്റ്റേജിൽ കിടന്ന് കുതിച്ചുചാടി 55– 56 ഇഞ്ച് നെഞ്ചത്തടിച്ച് ചാടി കുത്തിമറിയുന്ന  കുട്ടി കുരങ്ങനെപ്പോലെ അഭ്യാസം കാണിക്കുമ്പോൾ ഒരു ജോക്കറുടെ  ലക്ഷണമാണ് അദ്ദേഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ട് ബൈബിളിലെ അടിസ്ഥാന ഉപദേശത്തിൽ വിശ്വസിക്കുന്ന സഭകൾ അദ്ദേഹത്തിന്റെ വഞ്ചനാപരമായ കാര്യങ്ങളിൽ ഇടപെടരുത്, നേതാക്കന്മാർ ഇയാൾക്ക് ഇതിന് ഒത്താശ ചെയ്യരുത് എന്നാണ് പടയാളിക്ക് പറയുവാനുള്ളത്.
നാമധേയ സഭയിൽനിന്ന് പുറത്തുവന്നു കുപ്പായത്തിയും, കുരിശിനെയും, കുർബാനയും, കൂദാശയും തള്ളിപ്പറഞ്ഞുകൊണ്ട് ഒരു കാലത്ത് നടന്ന കെ എ എബ്രഹാം അടുത്ത സമയങ്ങളിൽ കുപ്പായമിട്ട് അവരുടെ ഓഡിനേഷൻ സ്വീകരിച്ചു തലങ്ങും വിലങ്ങും നടക്കുന്നത് എല്ലാ നേതാക്കന്മാരും കണ്ടതാണ്, എല്ലാവരും പ്രസ്താവനകൾ ഇറക്കുകയും അദ്ദേഹത്തെ കൺവെൻഷൻ മറ്റുള്ള കാര്യങ്ങൾ നിന്ന് അകറ്റി നിർത്തുവാൻ പറഞ്ഞ നിങ്ങൾക്ക് എപ്രകാരം ഇദ്ദേഹം കൈകാര്യം ചെയ്യുന്ന ഈ പരിപാടിക്ക് പോകുവാൻ സാധിക്കും ? അതുകൊണ്ട് കാര്യങ്ങൾ ഉചിതമായി ചിന്തിച്ചു  ചെയ്യേണ്ടത് ആവശ്യമാണ്.
ഞാനും നിങ്ങളും ഒന്നാണ് എന്ന് കാണിക്കുവാൻ വേണ്ടി ഇത്തരം പ്രോഗ്രാമുകൾ നടത്തി വീണ്ടും സഭകളിൽ നുഴഞ്ഞു കയറി എല്ലാം വിട്ടുവന്നാ ദൈവമക്കളെ വീണ്ടും വഞ്ചിക്കുവാൻ ഇറങ്ങിയിരിക്കുന്ന ഈ വഞ്ചകനെ തിരിച്ചറിയേണ്ടത് ആവശ്യമാണ്. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന പഴമൊഴി ഇവിടെ പ്രസക്തമായിരിക്കുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് നടത്തുന്ന കൺവെൻഷനിൽ കയറ്റരുതെന്ന് രേഖാമൂലം എല്ലാ സഭകളെയും അറിയിച്ചിട്ടുള്ളതാണ്. ഇതേ കുപ്പായ വിഷയത്തിൽ സെക്രട്ടറിയായി വളരെ നാളുകൾ ശുശ്രൂഷചെയ്ത റാന്നിയിലെ ബാബു ജോർജിനെ ഈ കുപ്പായത്തിലെ പേരിൽ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതേ കുപ്പായമിട്ട കെ എ അബ്രഹാമിന് പ്രസംഗിക്കുവാൻ സ്റ്റേജ് കൊടുത്താൽ പാസ്റ്റർ ബാബു ജോർജ്ജിനോട് ചെയ്യുന്ന ക്രൂരതയാണ്. പി എസ് ഫിലിപ്പ് അങ്ങ് തിരുവന്തപുരത്തെ ഈ മീറ്റിംഗിന് പോയാൽ ബാബു ജോർജ്ജിനെ പുറത്താക്കുവാൻ അന്ന് പി എസ് കളിച്ച കളി പൈശാചികമാണെന്ന് ഞങ്ങൾക്ക് പറയേണ്ടിവരും. തുവയൂർ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷന് കെ എ എബ്രഹാം പ്രസംഗിക്കുകയാണെങ്കിൽ  അസംബ്ലീസ് ഓഫ് ഗോഡ് എക്സിക്യൂട്ടീവ് കമ്മറ്റി അതിനു മറുപടി പറയണം . ബ്രദർ റ്റിജെ ശമുവേൽ  സൂപ്രണ്ട് ആയിരുന്ന  സമയത്ത് അസിസ്റ്റൻറ് സൂപ്രണ്ടായിരുന്ന പി.എസും കമ്മറ്റി അംഗമായിരുന്ന  ഇപ്പോഴും കമ്മറ്റി അംഗമായിരിക്കുന്ന എം എ ഫിലിപ്പും ഇതിനു മറുപടി പറയേണ്ടിവരും. അല്പം സ്വർണത്തിലോ ആരാധനയിലെ ഉള്ള വേർപാട് അല്ല  നമ്മുടെ  വേർപാട്, മറിച്ച് ഉപദേശത്തിലും ജീവിതത്തിലും നടപ്പിലും വിശുദ്ധ ജീവിതത്തിലൂടെ നിങ്ങൾ വേർപാട് കാണിക്കേണ്ടത് വളരെ ആവശ്യമാണ്.   തുവയൂർ സഭ കൺവൻഷന് ചെലവാക്കുന്ന ഈ തുക കണ്ടെത്തുന്നത് തൃശ്ശൂരിലെ റിസർവ് ബാങ്കിൽനിന്ന് അല്ല മറിച്ച്  അടൂർ സെക്ഷൻനിന്നും  മറ്റനേകം വിദേശരാജ്യങ്ങളിലെയും ദൈവമക്കളുടെ പണംകൊണ്ടാണ് ഇവന്മാരെ തീറ്റിപോറ്റുന്നത് എന്ന് മനസ്സിലാക്കേണ്ടത് വളരെ ആവശ്യമാണ്. അതുകൊണ്ട് പെന്തക്കോസ് പ്രസ്ഥാനത്തിൽനിന്ന് രക്ഷിക്കപ്പെട്ട പട്ടത്ത്വ സഭയിൽ പോയി അവിടെനിന്ന് പട്ടം സ്വീകരിച്ച വീണ്ടും പെന്തക്കോസ്ത് സഭയിൽ വന്ന  എബ്രഹാമിനെ കൊണ്ട് പ്രസംഗിച്ചാൽ   അസംബ്ലീസ് ഓഫ് ഗോഡ് നേതൃത്വം മറുപടി പറഞ്ഞേ മതിയാകയുള്ളൂ. അതല്ല ബാബു ജോർജ്ജിനെ    പണി കൊടുക്കുവാൻ മാത്രമായിരുന്നുവെങ്കിൽ അതിനും മറുപടി പറയണം. ആദ്യം ബ്രദർ റ്റി ജെ ശാമുവേൽ  ക്ഷമ പറഞ്ഞു തുടങ്ങണം.

……അടുത്ത ആഴ്ചയിൽ   അഥർവ്വവേദം പ്രാക്ടീസ് ചെയ്യുന്ന      പ്രവാചകൻ ബാബു കല്ലേലിയെ കുറിച്ച് ഒരു പഠനം………….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.