‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം’ എന്ന പേരിലാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്. വലിയ വീടുകൾ നിർമിച്ച് പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി മക്കൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായും പല വീടുകളും പൂട്ടിക്കിടക്കുന്നതായുമാണ് വാർത്തയിൽ പറയുന്നത്. വലിയ കൊട്ടാരങ്ങള്‍ക്ക് സമാനമായ
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല……”എന്ന് വായ് തോരാതെ കുഞ്ഞാടുകളോട് പ്രസംഗിച്ചു
തിരുവനന്തപരം ജില്ലയിൽ 30 /8/2018 ൽ നടന്ന ഒരു പെന്തക്കോസ്ത് വിവാഹത്തിന് വധുവും വരനും ദേഹമാസകലം സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിരുന്നതിനു പുറമേ, മിന്നും, മോതിരവും വാഴ്ത്തി അണിയിക്കുന്ന ചടങ്ങും അരങ്ങേറി. ഐപിസി തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഏരിയാ സഭയാണ് ഈ വിവാഹം നടത്തിയത്. ശുശ്രൂഷ നടത്തിയ പാസ്റ്റർ മോതിരവും മിന്നും വാഴ്ത്തലിന് വിസമ്മതം അറിയിച്ചു. അപ്പോൾ നേതൃത്വം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് യുഎന്‍ ന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന മനുഷ്യാവകാശ വിദഗ്ധന്‍ തെണ്ടായ് അച്ച്യൂമെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് മൂസ്ലിങ്ങളേയും ദളിതരേയും ലക്ഷ്യം വയ്ക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന
2017 ഫെബ്രുവരി മാസം 20 മുതൽ 27 വരെ യിസ്രായേലിലേക്കു പ്രവാചക കോൺഫറൻസിന് കൊണ്ടുപോകാം എന്നു പറഞ്ഞു കൊണ്ടാണു കള്ളപ്രവാചകൻ അനേകരുടെ കയ്യിൽ നിന്നു പണം പിരിച്ചത് .പല പ്രാവശ്യം മാറി മാറി അറിയിപ്പുകൾ കൊടുത്തുകൊണ്ട് ലക്ഷങ്ങൾ ആണു ഇവനും കൂട്ടരും കൈക്കലാക്കിയത് .എന്നാൽ ഇപ്പൊൾ 2017 ജൂൺ മാസം ആയിരിക്കുന്നു .ആ യാത്ര ഇതുവരെ
കേരളത്തിലെ കച്ചവടം മതിയാക്കി തങ്കു ബ്രിട്ടനിലേക്ക് നാടുവിട്ടു കൂട് മാറുന്നു. ഇങ്ങനെ സംഭവിച്ചാൽ തങ്കുവിന്റെ ഫാൻസ് പറയും ‘ ആത്മാവ് എടുത്തുകൊണ്ട് പോയതെന്ന്’ എന്നാൽ സത്യം അതല്ല. നാട്ടുകാരുടെയും വിശ്വാസികളുടെയും കൈയ്യിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി കേരളത്തിൽ ഓരോ മുക്കിനും മൂലയിലും ഹൈപ്പർ മാർക്കറ്റ് തുടങ്ങി. എന്നാൽ പണം വാങ്ങിയപ്പോൾ പറഞ്ഞതുപോലെ ജനങ്ങൾക്ക് ഷെയർ
കൊച്ചിയിൽ ഇരുന്നു ഒരു സിൻസിമോൾ അമേരിക്കയെപ്പറ്റി ഉത്കണ്ഠപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒറ്റനോട്ടത്തിൽ തന്നെ അറിയാം സംഭവം കൊതിക്കെറുവ് ആണ്. അപ്പനും അമ്മയും ചേച്ചിയും കുടുമ്പവും അമേരിക്കയിൽ, ‘ഞാൻ ഒരാൾ മാത്രം അങ്ങ് കാതങ്ങൾ അകലെ കൊച്ചിയിൽ’ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. എന്നെ
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇന്ന് നേരിടുന്ന ഒരു പ്രശനമാണ് ഡയബറ്റിസ് അഥവാ പ്രമേഹം. നേരത്തേ കണ്ടെത്തി നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്യാത്തപക്ഷം ശരീരാവയവങ്ങളെ കാര്‍ന്നു തിന്നുന്ന രോഗമാണിത്. കണ്ണുകളെയും നാഡികളെയും
തിരക്കുപിടിച്ച ജീവിതത്തില്‍, മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ തെറ്റുക സ്വാഭാവികമാണ്. എന്നാൽ ശാരീരികമായ അസ്വസ്ഥതകൾ ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുമ്പോൾ മാത്രമാകും വ്യായാമത്തെ കുറിച്ച് പൊതുവിൽ ചിന്തിക്കുന്നത്
ന്യൂഡല്‍ഹി നടപ്പ് വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ കടം 155.80 ലക്ഷം കോടി രൂപയായി പെരുകി. ഇതില്‍ 148.8 ലക്ഷം കോടി ആഭ്യന്തര കടവും ഏഴ് ലക്ഷം കോടി വിദേശ കടവുമാണ്.
തൃശൂര്‍: നടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ഇന്ന് രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയില്‍
No posts were found, please select posts for video block.