സ്ത്രീകളെ കിടപ്പറയിൽ എത്തിക്കുന്ന എരുമക്കുട്ടന്റെ അന്യായ അഭിഷേകം

സ്ത്രീകളെ കിടപ്പറയിൽ എത്തിക്കുന്ന എരുമക്കുട്ടന്റെ അന്യായ അഭിഷേകം
June 02 08:16 2020 Print This Article

എത്ര പറഞ്ഞാലും ചില കഴുതകൾക്ക് മനസിലാകില്ല. എരുമ സന്തതിയുടെ കിടപ്പറ പങ്കിടാൻ തുടിച്ചു നിൽക്കുന്ന പെണ്ണുങ്ങൾക്ക് ഇതൊന്നും ഒരു വിഷയമേ അല്ല.

നാണം ഇല്ലാത്തവന്റെ കീഴിൽ ആല് കിളിച്ചാൽ അതിൽ ഊഞ്ഞാൽ കെട്ടി ആടുന്നവനെ പറഞ്ഞിട്ടു കാര്യം ഇല്ലല്ലോ.

അവസാനം ഉള്ള വീഡിയോ മുഴുവൻ കാണണം. അവസാനം ഒരു ട്വിസ്റ്റ് ഉണ്ട്. ഇത് കഴിഞ്ഞ ദിവസം ഈ എരുമ സന്തതി നടത്തിയ ഓൺ ലൈൻ ഉപവാസപ്രസംഗം ആണ്. നിനക്കെതിരെ വരുന്നത് നിന്നെ തകർക്കാനല്ല, മറിച്ച് നിനക്കൊരു ജീവൻ തരാൻ വേണ്ടിയാണ്. വളരെ സത്യം. പെൺകുട്ടികൾ ഈ ദൂത് ഏറ്റെടുക്കണം. നിന്റെ ഉള്ളിൽ ഒരു ജീവൻ തരാൻ. ആരു തരും. അത് ഈ ബിനു വാഴമുട്ടം എന്ന ഞാൻ…… പെൺകുട്ടികൾ ഉഷാറായിക്കെ. നിങ്ങളുടെ ഉള്ളിൽ പുതു ജീവൻ തരാൻ അവൻ ശക്തനാണ്. ….. ആരുടേയും എഴുത്ത് അവന്റെ രോമത്തെ തൊടില്ല എന്ന് കേട്ടല്ലോ. ആർ എന്തു പറഞ്ഞാലും ” അവന്റെ പൊങ്ങിത്തന്നെ നിൽക്കും. അത് താഴില്ല, ഞാൻ ഇഷ്ടമുള്ള ഇടത്തൊക്കെ വ്യഭിചരിക്കാൻ പോകും. കുഞ്ഞുങ്ങളേയും ഉണ്ടാക്കും. സ്തോത്ര കാഴച്ച അവർക്ക് ചിലവിനും കൊടുക്കും എന്ന് സാരം. ” അത് നന്നായി നിന്റെ നാട്ടുകാർക്ക് എല്ലാവർക്കും അറിയാം…. മാത്രമല്ല. അതുകൊണ്ട് അല്ലേ പെൺകുട്ടികൾ നിന്നെ ഒഴിഞ്ഞുമാറാതെ കൂടെ നടക്കുന്നത്.

സ്ത്രീകളെ കിടപ്പറയിൽ എത്തിക്കുന്ന എരുമക്കുട്ടന്റെ അന്യായ അഭിഷേകം

Posted by Anu Mathew on Monday, June 1, 2020

ബിനു വാഴമുട്ടത്തിന്റെ കുളനട വ്യഭിചാരത്തിനിടെ നാട്ടുകാർ കൈയ്യോടെ പൊക്കിയ സംഭവം ചില ദിവസങ്ങൾക്ക് മുൻപ് പടയാളി പുറത്തുവിട്ടിരുന്നു. അത് പടയാളിയിൽ പബ്ലിഷ് ചെയ്തത് ഇങ്ങനെ. ” ( ഈ ലോക്ക് ഡൗൺ കാലത്ത് ) രാത്രി 10:45 ആയപ്പോൾ പ്രാർത്ഥിക്കാൻ എന്ന വ്യാജേന വ്യഭിചരിക്കാൻ ജിഷയുടെ വീട്ടിൽ ചെന്നു കയറി, ( സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചു ഒരു കുട്ടിയുമായി ഒറ്റയ്ക്ക് പന്തളത്തു കുളനടയിൽ വന്നു താമസിക്കുന്നത് ഈ കുറുക്കന്റെ ആവശ്യപ്രകാരം എന്നാണ് പൊതുവിൽ ഉള്ള സംസാരം, സഹായത്തിന് ഇവന്റെ മറ്റൊരു കീപ്പിനെ വേലക്കാരിയായും ഇവൻ പേ ചെയ്ത് അവിടെ ആക്കിയിട്ടുണ്ട്. ) 11:30 ടുകൂടി നാട്ടുകാർ വീടു വളഞ്ഞു വീടിന്റെ ഗേറ്റ് പൂട്ടി. ഇവന്റെ വണ്ടിയുടെ നാലു ടയറിന്റെ കാറ്റും കുത്തിവിട്ടു. ഇറങ്ങിവന്നാൽ കൊന്നുകളയും എന്ന് ആക്രോശിച്ചു നിന്ന നാട്ടുകാരെ പേടിച്ചു വിശ്വസ്ത ഡ്രൈവർ രഞ്ജിത്തിനെ 12:00 മണിക്കു “ഇവർ എന്നെ കൊല്ലും. വേഗം വന്നു രക്ഷിക്കു” എന്ന് ഫോൺ വിളിക്കുന്നു. ഉടൻ വിശ്വസ്ത ഡ്രൈവർ പാതിരാത്രിയിൽ (12:45 ) തന്നെ ( നേരിട്ടു ആ വീട്ടിലേക്ക് ചെന്നാൽ നാട്ടുകാർ ഇയാളേയും പഞ്ഞിക്കിടും എന്ന് നല്ല ബോധ്യം ഉള്ളതിനാൽ നേരിട്ടു പന്തളം പോലീസ് സ്റ്റേഷനിൽ എത്തുന്നു. രണ്ടു ജീപ്പ് പോലീസ് ആണ് ആ സമയത്തു ഈ കള്ള പാസ്റ്റർ വ്യഭിചാരിയെ നാട്ടുകാരിൽ നിന്നും ഊരിയെടുക്കാൻ അവിടെ ചെന്നത്. രാത്രി 1:15 ഓടെ ഇവന്റെ അളിയൻ പാസ്റ്റർ. സൈമൺ വർഗ്ഗീസും പെങ്ങൾ മിനിയും വന്നു ഇവനെ അവരുടെ കാറിൽ കയറ്റി കൊണ്ടുപോയി ( ഇതിന്റെ തെളിവുകൾ പന്തളം പോലീസ് സ്റ്റേഷനിൽ ഉണ്ട് ) രാവിലെ തന്നെ വ്യഭിചാരിയുടെ നിർദ്ദേശപ്രകാരം വിശ്വസ്ത ഡ്രൈവർ രഞ്ജിത്ത് അവിടെ ചെന്നു വണ്ടിയുടെ നാലു ടയറും അഴിച്ചു കുളനട പെട്രോൾ പമ്പിൽ കൊണ്ടുപോയി കാറ്റു നിറച്ചു വന്നു വണ്ടിയിൽ ഇട്ടു വണ്ടി എടുത്തു പോകുന്നു. അതിൽ “ഈ ലോക്ക് ഡൗൺ കാലത്തു “എന്നൊരു വാക്ക് ചേർത്തതിനാണ് ഈ വ്യഭിചാരി ഇത്രയ്ക്കും വിഷയം ഉണ്ടാക്കിയത്. അത് പടയാളിയിൽ എഴുതിയതിൽ വന്ന ഒരു അക്ഷര പിശകാണ്. അല്ലാതെ നീ ജിഷയുമായി വ്യഭിചരിക്കാൻ പോയില്ല എന്ന് അർത്ഥം ഇല്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.