” അങ്ങനെ അവൻ പ്രാർത്ഥന നിർത്തി; വിൻസെന്റ് സഹോദരിയേയും കൂട്ടി ഇരുവരും ഉൾമുറിയിൽ കയറി വാതിൽ അടച്ചു സഹോദരിയുടെ മാറ് വളരാത്തതിനാൽ സഹോദരിക്ക് ഉണ്ടാകുന്ന നിരാശയും അത് മാറ്റാൻ ഉള്ള വഴിയും വളരാൻ ഉള്ള പൊടിക്കൈകളും പ്രവചനാത്മവിൽ പ്രവചിച്ചു. മാറിൽ കരം വെച്ചു അനുഗ്രഹിച്ചു. എന്തായാലും അവർ മുറിയിൽനിന്നു ഇറങ്ങിയപ്പോൾ കാറ്റും കോളും കൊണ്ട് അന്തരീക്ഷം കുലഷിതമായി, പ്രവാചകന്റെ ആത്മാവു വേഗം ടിക്കറ്റ് എടുത്തുതിരികെ പോയി; യു. കെ. ക്കാർ അവനെ പിന്നെ കണ്ടില്ല; അവൻ ദുഃഖിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.വിൻസെന്റിനെ പിന്നെ അടൂരിൽ കണ്ടു; അവൻ സഞ്ചരിച്ച എല്ലാ പട്ടണങ്ങളിലും ഇതൊക്കെ ആയിരുന്നു ഇവന്റെ പ്രവചനം”
വിശ്വാസി സമൂഹം വ്യാജപ്രവാചകന്മാരിൽ നിന്നും ഒഴിഞ്ഞിരിക്കുക. കള്ളപ്രവചനം, പെൺകുട്ടിയോട് മോശമായ പെരുമാറ്റം;പാസ്റ്റർക്കു രാജ്യം വിടേണ്ടിവന്നു. കള്ളപ്രവാചകനായ അടൂർ വിൻസെന്റ് മനുവേൽ ആണ് യുകെയിൽ ഇത്തരത്തിൽ നാട് വിടേണ്ടി വന്നത്. സന്ദർശന വിസയിൽ എത്തിയ വിൻസെന്റ് പ്രാർത്ഥനക്കു ശേഷം ഭവനത്തിൽ ഉള്ള പെൺകുട്ടിയോട് രഹസ്യമായി ദൂത് പറയാനുണ്ട് എന്നുപറഞ്ഞു റൂമിൽ കയറ്റി വാതിൽ അടച്ചു. പെൺകുട്ടിക്ക് വേണ്ടി പ്രാത്ഥിച്ചു ദൂത് പറയാൻ തുടങ്ങി. ദൂത് കേട്ട പെൺകുട്ടി പേടിച്ചു നിലവിളിച്ചുപോയി. കാരണം പെൺകുട്ടിയെ വശീകരിക്കാനായി പെൺകുട്ടിയുടെ മാറിന്റെ വളർച്ചയെക്കുറിച്ചാണ് ദൂത് പറഞ്ഞത്. ദൂത് കേട്ട് പുറത്തിറങ്ങിയ പെൺകുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവങ്ങൾ പുറം ലോകം അറിഞ്ഞു. ഇദ്ദേഹത്തെ സ്പോൺസർ ചെയ്തിറക്കിയ ചർച്ച ഓഫ് ഗോഡ് പാസ്റ്റർക്കു ഇത് തലവേദനയായി. പ്രശ്നം വഷളാകുന്നു എന്നറിഞ്ഞ വിൻസെന്റ് പെൺകുട്ടിക്ക് മനസിക പ്രോബ്ലം ആണെന്ന് പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചു. മാധ്യമങ്ങൾ വിഷയത്തെ ഏറ്റെടുക്കും എന്ന് ബോധ്യമായപ്പോൾ വിൻസെന്റ് പ്രവാചകനെ കൊണ്ടുവന്നവർ തന്നെ തിരിച്ചയച്ചു. യു കെ യിൽ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ. സജി മാത്യുവാണ് ഈ തരികിട മഹാനെ വിസിറ്റിങ്ങ് വിസക്കുവേണ്ട പേപ്പർ നൽകി യു കെ യിൽ ഇറക്കിയത്. മാനുവൽ – മണി ദമ്പതികളുടെ മകൻ വിൻസെന്റ് മാനുവൽ, തുവയൂർ, റബ്ബർ ടാപ്പ് തൊഴിലാളി ഒരു സുപ്രഭാതത്തിൽ പ്രവാചകനും വിടുതലിൻ ശുശ്രൂഷക്കാരൻ ആയതെങ്ങനെ ? റബ്ബർ ടാപ്പിങ്ങിനെക്കാൾ മേൽ അനങ്ങാതെ വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗം ആയി ‘ജീസസ് വിൻ പ്രയർ മിനിസ്ട്രി’ എന്നപേരിൽ വിടുതലിൽ ശുശ്രൂഷയും വ്യാജ പ്രവചനവും തുടങ്ങി അടൂരിൽ സഹോദരിമാരെ കൂട്ടി പോടിപൂരം തകർത്തു വാരുന്നു. കള്ള പ്രവചനവും തട്ടിപ്പും വെട്ടിപ്പുമായി അനേകം പ്രാവശ്യം ഗൾഫ് രാജ്യങ്ങളിലും ചില വർഷം മുൻപ് അമേരിക്കയിലും ഇപ്പോൾ ബ്രിട്ടനിലും ( യു.കെ ) എത്തി. അമേരിക്കയിൽ വന്നു താമസിച്ച ഒട്ടു മിക്ക വീടുകളിലും ഊഡായിപ്പ് കാട്ടിയതിനാൽ പലരും വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടും ഉണ്ട്. ഇത് ബഹറിനിലും സംഭവിച്ചു. ഇന്നിപ്പോൾ കോടികൾ ആസ്തിയുള്ള ഒരു മുതലാളി ആയി അടൂരിൽ വിലസുന്നു. ഇത് നല്ല വരുമാന മാർഗ്ഗം ആയതിനാൽ ഇയാളുടെ മകനും ഇപ്പോൾ ( കള്ളപ്രവചനം ) ഇതേ പാതയിലാണ് യാത്ര. മകൻ പ്രാക്ടീസ് ചെയ്യുന്നത് അപ്പൻ പ്രാക്ടീസ് ചെയ്തു തെളിഞ്ഞ അതേ ഇടത്ത്. ജീസസ് വിൻ മിനിസ്ട്രി ടെന്റിൽ, അവിടെ വരുന്ന മാർത്തോമ്മ- സി എസ് ഐ സഹോദരിമാരുടെ അടുക്കൽ. ഇവനു ഭാര്യയും ( ലാലി) 2 ആൺമക്കളും (ജോയൽ,ഗോഡ് വിൻ) ഉണ്ടങ്കിലും ഈ അവശ കലാകാരന്റെ വീക്ക്നസ് സഹോദരിമാരുടെ മാറും ആൺകുട്ടികളുടെ ലിംഗവും. പല കുട്ടികളേയും ഈ വ്യാജൻ നശിപ്പിച്ചിട്ടുണ്ട്. പല സഹോദരിമാരുടെയും മാറ് വളരാൻ വഴികളും കുറുക്കുമരുന്നും ഉപദേശിച്ചിട്ടും ഉണ്ട്. കോഴഞ്ചേരിയിൽ പ്രകൃതി വിരുദ്ധപരിപാടിക്കായി ഒരു ആൺകുട്ടിയെ രാത്രി കൂടെ കിടത്തിയ ചരിത്രം ആരും മറന്നിട്ടുണ്ടാവില്ല. പെൺകുട്ടികൾക്ക് പ്രേമം ഉണ്ടന്നും കാമുകൻ രാത്രിയിൽ വന്നു ചുംബിച്ചെന്നും സെക്സ് ചെയ്തിട്ടുണ്ടന്നും ഒക്കെ ആത്മാവ് കാണിക്കുന്നു എന്നുപറഞ്ഞു ഭയപ്പെടുത്തി വിവാഹിതരായ സഹോദരിമാർക്ക് വിവാഹേതരബന്ധങ്ങൾ ഉണ്ടന്നും ഒക്കെയാണ് ഇദ്ദേഹത്തിന്റെമേലുള്ള ആത്മാവ് വെളിപ്പെടുത്തികൊടുക്കുന്നത്. എന്നിട്ടു ഇത് അവരോടു രഹസ്യത്തിൽ പറഞ്ഞു സഹോദരിമാരുടെ വീക്ക്നസ് മനസിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്ന മറ്റൊരു സ്ഥിരം തൊഴിലും ഇയാൾക്കുണ്ട്. അനേകം സഹോദരിമാരുടെ മാറിന്റെ അളവെടുത്ത ഈ മഹാ പ്രവാചകന് സ്വന്തം ഭാര്യയുടെ മാറ് അത്രക്ക് പോരാത്തതിനാൽ അവരെ നിരന്തരം ഉപദ്രവിക്കുന്ന വിനോദവും ഇയാൾക്കുണ്ട്.
അടൂർ ടിജോയുടെ അതേ ആത്മാവുള്ള ഇയാൾക്കും വീട്. വീട്ടുപേർ…മതിൽ, പെയിന്റ് കളർ. മരങ്ങൾ. കസേര. മേശ. ആൾക്കാരുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ഇതൊക്കെയാണ് വെളിപ്പെട്ട് കിട്ടുന്നതും.
മാധ്യമങ്ങളും സോഷ്യൽ മീഡിയയും വ്യാജപ്രവചനത്തെക്കുറിച്ചു എത്രമുന്നറിയിപ്പുകൾ നൽകിയാലും, അമേരിക്ക, കാനഡാ, യു.കെ പോലുള്ള രാജ്യങ്ങളിലുള്ള മലയാളികൾ ആണ് വ്യാജന്മാരെ വളർത്തുന്നത്. ആത്മീക അരാജകത്വത്തിന്റെ ലക്ഷണങ്ങൾ ആണ് ഇതൊക്കെ എന്ന് എത്രപറഞ്ഞാലും ഈ രാജ്യങ്ങളിലെ മലയാളികൾക്ക് മനസിലാവില്ല എന്നു മാത്രമല്ല, ഇത് പറയുന്നവർ കുറ്റക്കാർ ആണ്. വ്യാജന്മാരെ വളർത്തിയതിൽ വലിയ പങ്കു യൂകെക്കുണ്ട്. സ്വന്തം സഭയിലെ ദൈവദാസന്മാരേക്കാൾ അധികമായി വ്യാജൻമാരെ ആശ്രയിക്കുന്നവർക്കുള്ള ഒരു താക്കീതും കൂടിയാണ് ഇത്തരം സംഭവങ്ങൾ. ദൈവത്തിന്റെ പേരിൽ വളരുന്ന വ്യാജന്മാരെ വളർത്താൻ യുകെയിലെ മലയാളികളുടെ പങ്കു ഉപേക്ഷിക്കണം
ഇത്തരം വ്യാജന്മാരെ ഇറക്കുന്നവരും വളർത്തുന്നവരും സ്വന്തം വേലി തിന്നുമ്പോൾ മനസിലാക്കണം. ഈ വിഷയത്തിൽ യുകെയിലെ സഭകളും ശുശ്രൂഷകന്മാരും മുൻകെ എടുത്തു അദ്ദേഹത്തെ പറഞ്ഞുവിട്ടത് നന്നായി
ഈ ദിവസങ്ങളിൽ ലോകമെങ്ങുമുള്ള മലയാളികൾ വ്യാജപ്രവാചകന്മാരെയും, അത്ഭുത വീരന്മാരെയും ഉഡായിപ്പുകളെയും പെങ്കോന്തന്മാരെയും ഒഴിച്ച് നിർത്തണം.
പെൺകുട്ടികളുടെ ശരീക വളർച്ച വെളിപ്പെടുത്തുന്ന ദൈവത്തെയാണ് വ്യജന്മാർക്കു അറിയുള്ളു. ഇവരെ മാത്രമല്ല അത്ഭുതങ്ങൾ, ഒന്നുകൊടുത്താൽ പത്തുകിട്ടും എന്നൊക്കെ പറയുന്ന പ്രോഫറ്റിക്ക് ഇതിഹാസങ്ങളെയും സമൂഹത്തിൽ നിന്നും മാറ്റി നിർത്തണം.
പെൺകുട്ടികളെ അവരുടെ മാതാപിതാക്കൾ ഇല്ലാതെ പ്രവാചകന്മാരുടെ മുൻപിലേക്ക് തള്ളിവിടുന്നവർ അറിയണം നിങ്ങൾ നിങ്ങളെ തന്നെ വിൽക്കുകയാണന്ന്. ഇത്തരം മുന്നറിയിപ്പുകൾ ഭാവിയിൽ സമൂഹത്തിനു ഗുണം ചെയ്യണം സഭയിൽ ദൈവദാസന്മാർ, മാതാപിതാക്കൾ ഒന്നും ഇല്ലാതെ ദൂത് കേൾക്കാനും, കേൾപ്പിക്കാനും ഓടുന്ന മാതാപിതാക്കളുടെ ഭ്രാന്തു ഇനിയെങ്കിലും അവസാനിപ്പിക്കണം. ദൈവത്തിൽ നിന്ന് പ്രാപിക്കാനും, പ്രാർത്ഥിക്കാനും സ്വയമേ ശീലിക്കണം. അത് മക്കൾക്കും പറഞ്ഞു കൊടുക്കണം. സന്ദർശനവിസകൾ കൊടുക്കുമ്പോൾ ഏറ്റവും കുറഞ്ഞത് അവരെക്കുറിച്ചുള്ള ഒരു ബാക്ക്ഗ്രൗണ്ട് അന്വേഷിച്ചു അറിഞ്ഞിരിക്കണം. അവരുടെ പ്രാദേശിക സഭകളിൽ അവരെക്കുറിച്ച് ആന്വേഷിക്കണം. അല്ലാതെ സ്വയം വലുതാകാനും ആളുകളിക്കാനുമായി വിസാ കച്ചവടം നടത്തരുത്. ഇത് അന്ത്യകാലമാണ്. വ്യാജപ്രവാചകന്മാരെ സൂക്ഷിക്കുക !!!
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.