ഡല്‍ഹിയില്‍ പൊലിസ് സമരം അവസാനിപ്പിച്ചു

ഡല്‍ഹിയില്‍ പൊലിസ് സമരം അവസാനിപ്പിച്ചു
November 06 00:36 2019 Print This Article

ന്യൂഡല്‍ഹി: അഭിഭാഷകര്‍ക്കെതിരായ ഡല്‍ഹി പോലീസിന്‍റെ 11 മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു. പോലീസ് നേതൃത്വം നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. പരിക്കേറ്റ പോലീസുകാര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കും. പോലീസിനെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ഉറപ്പാക്കും. പ്രതിഷേധിച്ചവര്‍ക്കെതിരെ വകുപ്പുതല നടപടികളുണ്ടാകില്ലെന്നും ജോയിന്‍റ് കമ്മീഷണര്‍ ദേവേഷ് ശ്രീവാസ്തവ ഉറപ്പ് നല്‍കി. ഇതുസംബന്ധിച്ച്‌ പ്രസ്താവന ഡല്‍ഹി പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

തീസ് ഹസാരി കോടതി വളപ്പില്‍ പോലീസുകാരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ പോലീസുകാരടക്കം തെരുവില്‍ സമരത്തിന് ഇറങ്ങിയത്. പോലീസുകാരുടെ സസ്പെന്‍ഷനും സ്ഥലംമാറ്റവും റദ്ദാക്കുക, പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, പരിക്കേറ്റ പോലീസുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് പിന്‍വലിക്കുക, അക്രമികളായ അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പോലീസുകാര്‍ സമരം ചെയ്തത്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ തമിഴ്നാട്, കര്‍ണാടക, ബിഹാര്‍, ഹരിയാന, ഹിമാചല്‍ പൊലീസ് സംഘടനകളും കേരള, തമിഴ്നാട് ഐപിഎസ് അസോസിയേഷനുകളും രംഗത്തുവന്നിരുന്നു.

സമരക്കാരുമായി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക് ചര്‍ച്ച നടത്തിയിരുന്നു. സമരം നടത്തുന്ന പോലീസുകാര്‍ തിരികെ ജോലിക്ക് പ്രവേശിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. അഭിഭാഷകരുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാര്‍ക്ക് കുറഞ്ഞത് 25,000 രൂപ വീതം ധനസഹായം നല്‍കുമെന്ന് സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച അറിയിക്കുകയും ചെയ്തു ഇതോടെ ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് മുമ്ബില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിക്കാന്‍ പ്രക്ഷോഭകര്‍ തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് കോടതി വളപ്പില്‍ പാര്‍ക്കിംഗിനെ ചൊല്ലി പോലീസുകാരും അഭിഭാഷകരും ഏറ്റുമുട്ടിയത്. അഭിഭാഷകരുടെ അക്രമത്തില്‍ പതിനഞ്ചോളം പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഒരു അഭിഭാഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.