കരവാളൂർ സാമച്ചന്റെ ഡിവൈൻ വർഷിപ്പ് സെന്റർ പിളരാൻ കാരണം എന്ത് ?

കരവാളൂർ സാമച്ചന്റെ ഡിവൈൻ വർഷിപ്പ് സെന്റർ പിളരാൻ കാരണം എന്ത് ?
July 26 18:13 2017 Print This Article

ചില മാസങ്ങൾക്ക് മുന്പ് കരവാളൂർ ഡിവൈൻ വർഷിപ്പ് സെന്ററിൽ നിന്നും വർഷങ്ങളായി ആരാധിച്ചുകൊണ്ടിരുന്നവരിൽ പകുതിയിൽ കൂടുതൽ സഭവിട്ടു പുറത്തുപോയി. കാരണം മറ്റൊന്നും അല്ല. സാമച്ചന്റെ വ്യഭിചാരം തന്നെ.
നാളുകളായി അവിടെ ആരാധനക്കു വരുന്ന വിവാഹിതയും പ്രീ ഡിഗ്രിക്കു പഠിക്കുന്ന പ്രായമുള്ള കുട്ടിയുടെ മതവുമായ ഒരു സ്ത്രീയോട് കലശലായ മോഹം. മോഹം പലപ്പോഴും ആ സഹോദരിയോടു പറഞ്ഞു നോക്കി. അടുക്കുന്നില്ല, പിന്നെ മോഹന വാഗ്ദാനം കൊടുത്തു. ” ഇതുവരേയും ഉണ്ടാക്കിയത് മൊത്തം എന്റെ ഭാര്യക്കും മക്കൾക്കും കൊടുത്തു, ഇനിയും ഉണ്ടാക്കുന്നത് മൊത്തം നിനക്കു തരാം, നിന്നെ എനിക്കു വേണം, എന്റെ ഭാര്യയായിത്തന്നെ.. ഈ വ്യഭിചാരിക്ക് ദിവസം മൂന്നു തവണ കിടന്നും കൊടുക്കണം…… ” വഴങ്ങാതിരുന്ന സഹോദരിയുടെ വീട്ടിൽ കടന്നുകയറി അവരെ കടന്നു പിടിച്ചു. തള്ളി പുറത്താക്കി വാതിൽ അടച്ചു… ശേഷം ഇവന്റെ ഇംഗിതത്തിനു വഴങ്ങിയില്ലങ്കിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയുടെ ഭാവി നശിപ്പിച്ചുകളയുമെന്ന ഭീഷണിയും… പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവൻ കൂടെയാണ് ഈ വ്യഭിചാരി.
ചില വർഷങ്ങൾക്കു മുന്പ് സാമച്ചന്റെ ഡ്രൈവർ ആയിരുന്ന വ്യക്തിയോടുണ്ടായ വൈരാഗ്യം തീർത്തത് മൂന്നാം നാൾ ഡ്രൈവർ തൂങ്ങിമരിച്ചു കാണപ്പെട്ടു… തൂങ്ങി ആത്മഹത്യചെയ്തുവെന്ന് പോലീസ് റിപ്പോർട്ടും…തൂക്കിയത് എങ്ങനെയെന്ന് ഈ വ്യാജ പ്രവാചകനായ വ്യഭിചാരിക്കുമാത്രം അറിയാം.
പലനാളുകൾ മുടങ്ങാതെ ഇവന്റെ ആവശ്യസാധ്യത്തിനായി ഈ സഹോദരിക്കു ഫോൺ ചെയ്യുന്നത് സഹികെട്ട് ഫോൺ കോൾ എടുക്കാറായപ്പോൾ നേരിട്ട് അവരുടെ വീട്ടിലേക്ക് ചെന്നു ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു. സഹികേട്ടു വിളിക്കാവുന്ന സകല തെറിയും വിളിച്ചു. ചെവിയും പൊത്തി സാമച്ചൻ അവിടെനിന്നും ഓടി.
ഈ സംഭവം ഈ സഹോദരിതന്നെ എരിയും പുളിയും മസാലയും ചേർത്ത് വ്യഭിചാരിയുടെ ഭാര്യയെ വിളിച്ചങ്ങു പറഞ്ഞു. അതിന്റെ പ്രതിഫലനം എന്നോണം പിറ്റേ ദിവസം സഭായോഗത്തിൽ സങ്കീർത്തനവായന കഴിഞ്ഞപ്പോൾ സാധാ ചെയ്യുന്നതു പോലെ എഴുന്നേറ്റ് അലമുറയിട്ട് വിളിച്ചുകൂവി സഭയിൽ അവതരിപ്പിച്ചു.. അപ്പോൾ തന്നെ പിന്നാമ്പുറത്തുടെ ഓടിയ സാമച്ചൻ വ്യഭിചാരി മലേഷ്യയായിൽ പൊങ്ങി… പിന്നെ കറങ്ങി ഇറങ്ങി ഒരു ആഴ്ച്ചത്തേക്ക് ഇങ്ങ് അമേരിക്കയിൽ എത്തി…
ഈ സംഭവം സത്യമാണെന്നു വർഷങ്ങളായി ഒരുമിച്ച് ആരാധിച്ച സഭാ വിശ്വാസികൾക്ക് മനസ്സിലാവുകയും പകുതിയിൽ കൂടുതൽ ആൾക്കാർ സഭവിട്ടു വെളിയിൽ പോകുകയും ചെയ്തു. അവർ ഇപ്പോൾ മറ്റു സഭകളിൽ ആരാധിക്കുന്നു.
ഈ വ്യഭിചാരി പകൽ പ്രവചനവും രാത്രിയിൽ വ്യഭിചാരവും നടത്തുന്ന കരവാളൂർ സാമച്ചൻ എന്ന ഓമന പേരുമാറ്റി ഇപ്പോൾ തോമസ്‌ ചെറിയാൻ എന്ന പേരിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ വ്യഭിചാരിയെ സഭകളിൽ കയറ്റുകയോ, പ്രോഗ്രാം കൊടുക്കുകയോ, ഇവന്റെ കലാപരിപാടിക്ക് പോയിരുന്ന് നിങ്ങളുടെ കുടുംബം നശിപ്പിക്കുകയോ ചെയ്യരുത്.

ഇയാളുടെ അരുമ ശിഷ്യനായ വ്യാജ പ്രവാചകൻ  അടൂർ ടിജോയുടേയും തൊഴിൽ ഇതു തന്നെ. പകൽ പ്രവചനവും രാത്രി വ്യഭിചാരവും.ദൈവജനം  ഇവരെ വിട്ടൊഴിഞ്ഞിരിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.