തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ വെബ് സെര്‍വെര്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന അവകാശവുമായി ഹാക്കർ ഗ്രൂപ്പ് ആയ ലീജിയാൻ രംഗത്തു വന്നിരിക്കുന്നത് അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന് മെസഞ്ചര്‍ മുഖേനെ നല്‍കിയ അഭിമുഖത്തിലാണ് ലീജിയന്‍ ഗ്രൂപ്പ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.സെപ്റ്റംബര്‍ 22 മുതലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണവും കാരണമാണ് ജയയെ അപ്പോളോയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതലുള്ള ജയലളിതയെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ പോന്ന വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയത് എങ്കിലും വിവരങ്ങള്‍ പുറത്തുവിടുക തന്നെ ചെയ്യും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു….
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.